CPIML Liberation Kerala has sent you a link to a blog:
Blog: CPIML Lib Kerala
Post:
Link: https://cpimlmalayalam.blogspot.com/2025/08/20-08-2025-19-130.html
--
Powered by Blogger
https://www.blogger.com/
Sunday, November 23, 2025
Friday, December 16, 2016
Reject the Modi Emergency,
Resist the Demonetization Disaster!
(Pledge Day Call issued by the Central
Committee of CPI-ML on the occasion of the 18th anniversary of the passing of
Comrade Vinod Mishra)
|
|
The two so-called 'surgical strikes’ in the recent
past, the first allegedly on terrorists across the LoC and the second
apparently on black money held inside the country, have been the biggest
talking points of the Modi government till date. Both have proved to be
thoroughly ineffective in terms of meeting their stated objectives. Attacks on
Indian bases are continuing, Nagrota being the most glaring example after Uri
and soldiers continue to lose their lives. And the Sangh brigade uses these
attacks either to foment jingoistic frenzy or to silence every expression of
dissent and grievance of the Indian people by invoking the sacrifice of the
soldiers on the border.
The second strike came in the form of a sudden
scrapping of notes of the two biggest denominations of Rs 500 and 1000. The
move has inflicted enormous pain on the common people, and with an acute
shortage of new notes to replace the scrapped currency, the cash-dependent
sections of the population, virtually 9 out of every 10, are suffering
from a debilitating cash crunch. And
with every passing day it is becoming clear that the cash crunch is just the
gateway to a much bigger and graver economic crisis hitting production and
employment, and hence income and mass consumption across the board. The
government initially talked about momentary inconvenience for a few days, but
the pain is now threatening to become chronic and the damage permanent and
irreparable.
The original stated purpose of the note ban
exercise - neutralizing black money and counterfeit currency - now seems to be
only an excuse. The government itself has offered to launder black money at
just 5 per cent higher rate than the income disclosure scheme earlier on offer.
People like Mahesh Shah who declared a black income of Rs 13800 crore, openly
saying that the money belonged to politicians and businessmen, are being let
off and the declarations dismissed without any investigation. We also know how
ahead of the November 8 announcement, across the country the BJP converted huge
sums of money into landed property and how BJP leaders are now being spotted
with lakhs and crores of rupees in the newly introduced 2000 rupee notes. While
common people had to defer weddings and were deprived of medical care owing to
lack of cash, the likes of Janardan Reddy and Nitin Gadkari hosted royal
weddings spending a fortune.
When the entire country complained about the utter
lack of preparation of the Modi government, the Finance Minister said the
preparation could not possibly have been better and Modi said only the corrupt
hoarders of black money who could not make arrangements to save their black
money were complaining. And now when it is becoming clear that almost the
entire amount of scrapped currency is set to return to the banking system,
putting paid to speculation and rumours of large-scale decimation of hoarded
cash, Modi is incriminating Jan Dhan Accounts as repositories of black money.
While thus inflicting immense pain and insult on the poor, Modi has however
also launched a major emotional propaganda campaign to project himself as a
messiah of the poor, cashing in on the poor's inherent anger against corruption
and the growing inequality in society.
One important purpose behind the massive exercise
of scrapping big notes seems to have been to bail out the banks which have been
looted by India's big corporate houses and crooks like Vijay Mallya who was
made a Rajya Sabha MP by the BJP and allowed to flee the country by the Modi
government. Risky loans worth Rs 11 lakh crore have been extended over the
years to the corporate sector, which are now being systematically written off
in a phased manner. Note ban has sucked in all the savings of the common
people, and the improved liquidity of the banks will now be translated again
into cheap loans to the rich and the corrupt. Apart from injecting fresh
capital into the banks, demonetization is also aimed at giving a big push to
the digital India campaign and the entire gamut of pro-corporate economic
reforms establishing greater corporate control over the entire economy.
Everything small-scale, from small agriculture and trade to small industries
and various enterprises and occupations in the informal sector, will now have
to fight hard for sheer survival in the face of heightened corporate
aggression.
By all indications, India is now in the grip of a
veritable Modi Emergency. Police repression is on the increase everywhere, the
broad daylight killing of eight young undertrials who were claimed to have
escaped from the Bhopal central jail, the midnight assault on peaceful
anti-eviction protesters in Barkagaon and the escalation of the war on the
Kashmiri people demanding self-determination clearly announce the arrival of a
police state. The systematic gagging of media freedom and citizens' right to
freedom of expression, and deliberate devaluation and evasion of parliamentary
accountability by the Prime Minister and his cabinet are also tell-tale signs
of an autocratic regime. The advisories being issued on a daily basis also
remind us of the coercive days of Indira Emergency.
Of course, the current Emergency is still formally
undeclared. But that aside, we can clearly see some other major differences
with the Indira-Sanjay era of 1975 Emergency. The economic discourse then
revolved around the public sector, land reforms and socialistic welfare. Today
it is all about land acquisition, free market and corporate-led 'development'.
The foreign policy then was marked by India's close proximity to the Soviet
Union, today it is all about a strategic alliance with the United States and
Israel. With the victory of Trump in the American presidential election, we are
going to see an unmitigated reign of racism and Islamophobia, and there is now
every possibility of a rabidly Islamophobic convergence between the Trump
Presidency and the Modi government, albeit in the name of a shared battle
against terrorism. And last but not least, while Indira Gandhi's Emergency
regime had only the Youth Congress as the extra-constitutional wing, the Modi
regime has the backing of the entire Sangh brigade, with any number of RSS
affiliates openly dictating and enforcing government policies and what passes
for 'law and order' in the country. In fact, the government has become the
implementing agency for corporate interests and the RSS agenda and the two are
increasingly coalescing within a single integrated framework.
The Indian people are of course very much alive to
this danger and we can see powerful resistance developing on many fronts. The
land acquisition ordinance had to be consigned to the waste paper basket in the
face of determined protests by the peasantry. The repressive tactic of sedition
charges has been valiantly rebuffed by the student community and the democratic
intelligentsia. The institutional murder of Rohith Vemula and the Una incident
of brutal assault on four Dalit youths have given rise to a powerful new phase
of Dalit awakening in the country. And as India reels under the Modi-made
economic disaster of demonetization, protests have begun to intensify defying
the systematic propagation of lies by the Sangh brigade whether through its own
network or through the media. Revolutionary communists must work hard to bring
about a growing convergence of these diverse strands of struggle in a powerful
stream of popular resistance.
On the occasion of the 18th anniversary of the
passing of Comrade Vinod Mishra, let us pledge our fullest might and best
efforts to the task of saving India from the menace of the Modi Emergency, from
the growing threat of corporate-communal fascism. The current year is also the
50th anniversary of the great Naxalbari uprising and the centenary of the Great
November Revolution. It is our responsibility to carry forward the great
revolutionary legacy and rise to the occasion. The year 2015 saw the Modi
government suffer decisive defeats in the Assembly elections in Delhi and
Bihar. 2017 begins with elections to the state Assemblies of UP, Uttarakhand,
Punjab, Goa and Manipur. For the people who are paying the biggest price for
the Modi government's demonetization disaster, this is a great payback
opportunity and we must make sure that the suffering of the people is translated
into yet another roaring rebuff for the BJP.
ML Update
A CPI(ML)
Weekly News Magazine
Vol. 19,
No. 51, 13 – 19 DECEMBER 2016
പ്രസ്താവന ( 5-12-2016 )
മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുക
മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ 2016 നവംബർ 24 നു വ്യാഴാഴ്ച ഉച്ചയോടെ സി പി ഐ (മാവോയിസ്റ് ) കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന കൂപ്പു ദേവരാജനും അജിത എന്ന കാവേരിയും പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം പത്രങ്ങളിൽ വന്നു. മാവോയിസ്റ് സംഘത്തിൽ ഉണ്ടായിരുന്ന വേറൊരാൾക്ക് പരിക്കേറ്റതായും വാർത്തയുണ്ടായിരുന്നു. ഇത് ഒരു ഏറ്റുമുട്ടൽ കൊലപാതമാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്.നക്സലൈറ്റുകൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടാൽ അത് പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന ചിത്രീകരണം ഉണ്ടാകുന്നത് ഇതാദ്യമല്. നാൽപ്പത്താറിലധികം വർഷം മുൻപ് വയനാട്ടിൽ നടന്ന സഖാവ് വർഗ്ഗീസിന്റെ കൊലപാതവുമായി ബന്ധപ്പെട്ടും ഏറ്റുമുട്ടൽ വാർത്തയായിരുന്നു സർക്കാർ പ്രചരിപ്പിച്ചിരുന്നത് .പിന്നീട് എത്രയോ വർ ഷങ്ങൾക്കു ശേഷം ആണ് സഖാവ് വർഗ്ഗീസിനെ വെടിവെച്ചുകൊന്നുകളയാൻ നിയുക്തനായിരുന്ന ഒരു പോലീസുകാരൻ തന്നെ അത് ഒരു ഏറ്റുമുട്ടൽ മരണമല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയത്.നിലമ്പൂരിൽ ഇപ്പോൾ നടന്ന മാവോവാദിവേട്ടയും കൊലപാതകങ്ങളും ഒരു ഏറ്റുമുട്ടലിന്റെ ഫലമായി ണ്ടായിട്ടുള്ളതാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ഒരു ഏറ്റുമുട്ടലിന്റെ യാതൊരടയാളവും ചൂണ്ടിക്കാണിക്കാൻ പോലീസിനും അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഒരു പോലീസുകാരന്നും പരിക്കേറ്റതായ വാർത്തയും ഇല്ല. മാധ്യമ പ്രവർത്തകരെ അവിടേയ്ക്കു പോകാൻ അധികാരികൾ അനുവദിച്ചിട്ടില്ല. തമിൾനാട് പോലീസ് ഒഴികേ മറ്റാരെയും കടത്തിവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്നെന്നു പറയപ്പെടുന്നതിനെ സംശയത്തോടെ കാണാൻ ഇതെല്ലാം സഹായിക്കുന്നു.
കൊല്ലപ്പെട്ട മാവോവാദികൾ ഇതര സംസ്ഥാനക്കാരാണെന്നും അവർ നിരവധി കേസ്സുകളിൽ പ്രതികളാണെന്നും ഭരണകക്ഷി നേതൃത്വം ആരോപിക്കുന്നു. എങ്കിൽ അവരെ അറസ്റ്റു ചെയ്ത് ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി വിചാരണ ചെയ്യുകയല്ലേ വേണ്ടത് ? നിയമജ്ഞരും പൗരാവകാശ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും ചോദിക്കുന്നു . ഇതിനു ഉത്തരം പറയാൻ ഏറ്റുമുട്ടൽ എന്നൊരു സംഗതിയല്ലാതെ പോലീസിന്റെയും ഭര ണാധികാരികളുടെയും കയ്യിൽ മറ്റൊന്നും ഇല്ല.
മാവോവാദികളെ ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും മുദ്രകുത്തുന്നത് ശരിയായ ഒരു രാഷ്ട്രീയ സമീപനമല്ല. അവരുടെ രാഷ്ട്രീയ നിലപാടിനോടും പ്രവർത്തന ശൈലിയോടും സി പി ഐ (എം എൽ )ലിബറേഷന് ഉള്ള വിമർശനങ്ങൾ ഇതിനു മുൻപ് പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ,എതിർ ശബ്ദങ്ങളെ ഭീഷണികൊണ്ടും ആക്രമണങ്ങൾ കൊണ്ടും നേരിടുന്ന രീതി അംഗീകരിക്കാനാവില്ല. മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം ഭരണകൂടഭീകരത കെട്ടഴിച്ചു വിടുകയും കരിനിയമങ്ങളടിച്ചേൽപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത് .മാവോയിസ്റ്റുകളുടെ മേലായാലും മറ്റാരുടെ മേലായാലും, പോലീസ് രൂപകൽപ്പന ചെയ്യുന്ന ഏറ്റുമുട്ടൽക്കൊലകൾ രാഷ്ട്രീയക്കൊലപാതകങ്ങൾ തന്നെയാണ്.
' മാവോയിസമാണ് ഏറ്റവും വലിയ വിപത്ത് ' എന്ന ഒരഭിപ്രായം കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൽ ഉടലെടുത്തപ്പോൾ ഇന്ത്യയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഒട്ടുമുക്കാലും ഇതിനെ അനുകൂലിക്കുകയോ നിശ്ശബ്‌ദതയിലൂടെ അംഗീകരിക്കുകയോ ആയിരുന്നു. ഇന്ത്യയുടെ മദ്ധ്യഭാഗത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഉള്ള വന മേഖലകളിൽ അനേകതലമുറകളായി താമസിച്ചുവന്ന ഭൂമിയും അവരുടെ കിടപ്പാടങ്ങളും കോർപ്പറേറ്റ് ഖനന വ്യവസായത്തിന്റെ താൽപ്പര്യാർത്ഥം എന്നെന്നേക്കുമായി വിട്ടൊഴിയാൻ ആദിവാസികളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി സർക്കാർ ബലപ്രയോഗം ആരംഭിച്ചതോടെയാണ് യാഥാർഥത്തിൽ ആദിവാസികൾ ചെറുത്തു നിൽക്കാൻ ശ്രമിച്ചത് . കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികളെ സഹായിക്കാൻ മുന്നോട്ടുവന്ന നക്സലൈറ്റ് പ്രവർത്തകരേയും ജനാധിപത്യ -പൗരാവകാശ പ്രസ്ഥാനങ്ങളേയും മാവോയിസ്റ്റുകളേയും എല്ലാം "ദേശതാൽപ്പര്യ"ത്തിനു എതിർ നിൽക്കുന്നവരായി ചിത്രീകരിച്ചു ഭരണകൂട ഭീകരതയിലൂടെ ഒതുക്കുന്നതിനുവേണ്ടിയാണ് യു എ പി എ പോലുള്ള ഡ്രക്കോണിയൻ നിയമങ്ങളും ആവർത്തിച്ചുള്ള പോലീസ് വ്യാജ ഏറ്റുമുട്ടലുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഭരണകൂട ഭീകരതയെ ന്യായീകരിക്കാൻ വേണ്ടി നക്സലൈറ്റ്- മാവോവാദി ഭീകരതകൾ സൃഷ്ടിക്കപ്പെടുന്നു.
മേൽവിവരിച്ചതുപോലുള്ള ഒരു പശ്ചാത്തലം പൊതുവെ നിലവിലില്ലാത്ത ഒരു സംസ്ഥാനമായ കേരളത്തിൽ, ഒരു ചെറിയ സംഘം മാവോവാദികളെ കീഴടക്കുന്നതിനുള്ള പരിശ്രമത്തിനിടെ അവശ്യമായി എന്ന് പോലീസും ഭരണകൂടവും അവകാശപ്പെട്ട ഏറ്റുമുട്ടലും കൊലപാതകങ്ങളും നിരവധി സംശയങ്ങൾ ഉണർത്തുന്നുണ്ട്. കേരളത്തിലെ സാമാന്യ ജനതയും യഥാർത്ഥ രാജ്യസ്നേഹികളായ ഇടതുപക്ഷ ശക്തികളും ഇതുസംബന്ധിച്ചു വലിയ ആശങ്കയിലും ചിന്താക്കുഴപ്പത്തിലും ആണ്.അതുകൊണ്ടുതന്നെ ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച യഥാർഥ വസ്തുതകൾ അന്വേഷിക്കാനും കണ്ടെത്താനും ജനങ്ങളെ അറിയിക്കാനും ഉള്ള ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ട്. കക്ഷിരാഷ്ട്രീയത്തിന്റേയും ചേരിപ്പോരുകളുടേയും നടുവിൽ പല അപ്രിയ സത്യങ്ങളും തേച്ചു മായ്ക്കപ്പെടുന്ന അനുഭവങ്ങൾ കേരളജനതയുടെ മുന്നിൽ ഏറെയുള്ളപ്പോൾ മുൻപേ സൂചിപ്പിച്ച പ്രകാരമുള്ള സംശയങ്ങൾ സ്വാഭാവികമാണ്. അതിനാൽ, മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ കേരള സർക്കാരിനോട് സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം ഘടകം ആവശ്യപ്പെടുന്നു .
ജോൺ കെ എരുമേലി
സെക്രട്ടറി ,സംസ്ഥാന ലീഡിങ് ടീം സി പി ഐ (എം എൽ) ലിബറേഷൻ.
മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുക
മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ 2016 നവംബർ 24 നു വ്യാഴാഴ്ച ഉച്ചയോടെ സി പി ഐ (മാവോയിസ്റ് ) കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന കൂപ്പു ദേവരാജനും അജിത എന്ന കാവേരിയും പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം പത്രങ്ങളിൽ വന്നു. മാവോയിസ്റ് സംഘത്തിൽ ഉണ്ടായിരുന്ന വേറൊരാൾക്ക് പരിക്കേറ്റതായും വാർത്തയുണ്ടായിരുന്നു. ഇത് ഒരു ഏറ്റുമുട്ടൽ കൊലപാതമാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്.നക്സലൈറ്റുകൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടാൽ അത് പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന ചിത്രീകരണം ഉണ്ടാകുന്നത് ഇതാദ്യമല്. നാൽപ്പത്താറിലധികം വർഷം മുൻപ് വയനാട്ടിൽ നടന്ന സഖാവ് വർഗ്ഗീസിന്റെ കൊലപാതവുമായി ബന്ധപ്പെട്ടും ഏറ്റുമുട്ടൽ വാർത്തയായിരുന്നു സർക്കാർ പ്രചരിപ്പിച്ചിരുന്നത് .പിന്നീട് എത്രയോ വർ ഷങ്ങൾക്കു ശേഷം ആണ് സഖാവ് വർഗ്ഗീസിനെ വെടിവെച്ചുകൊന്നുകളയാൻ നിയുക്തനായിരുന്ന ഒരു പോലീസുകാരൻ തന്നെ അത് ഒരു ഏറ്റുമുട്ടൽ മരണമല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയത്.നിലമ്പൂരിൽ ഇപ്പോൾ നടന്ന മാവോവാദിവേട്ടയും കൊലപാതകങ്ങളും ഒരു ഏറ്റുമുട്ടലിന്റെ ഫലമായി ണ്ടായിട്ടുള്ളതാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ഒരു ഏറ്റുമുട്ടലിന്റെ യാതൊരടയാളവും ചൂണ്ടിക്കാണിക്കാൻ പോലീസിനും അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഒരു പോലീസുകാരന്നും പരിക്കേറ്റതായ വാർത്തയും ഇല്ല. മാധ്യമ പ്രവർത്തകരെ അവിടേയ്ക്കു പോകാൻ അധികാരികൾ അനുവദിച്ചിട്ടില്ല. തമിൾനാട് പോലീസ് ഒഴികേ മറ്റാരെയും കടത്തിവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്നെന്നു പറയപ്പെടുന്നതിനെ സംശയത്തോടെ കാണാൻ ഇതെല്ലാം സഹായിക്കുന്നു.
കൊല്ലപ്പെട്ട മാവോവാദികൾ ഇതര സംസ്ഥാനക്കാരാണെന്നും അവർ നിരവധി കേസ്സുകളിൽ പ്രതികളാണെന്നും ഭരണകക്ഷി നേതൃത്വം ആരോപിക്കുന്നു. എങ്കിൽ അവരെ അറസ്റ്റു ചെയ്ത് ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി വിചാരണ ചെയ്യുകയല്ലേ വേണ്ടത് ? നിയമജ്ഞരും പൗരാവകാശ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും ചോദിക്കുന്നു . ഇതിനു ഉത്തരം പറയാൻ ഏറ്റുമുട്ടൽ എന്നൊരു സംഗതിയല്ലാതെ പോലീസിന്റെയും ഭര ണാധികാരികളുടെയും കയ്യിൽ മറ്റൊന്നും ഇല്ല.
മാവോവാദികളെ ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും മുദ്രകുത്തുന്നത് ശരിയായ ഒരു രാഷ്ട്രീയ സമീപനമല്ല. അവരുടെ രാഷ്ട്രീയ നിലപാടിനോടും പ്രവർത്തന ശൈലിയോടും സി പി ഐ (എം എൽ )ലിബറേഷന് ഉള്ള വിമർശനങ്ങൾ ഇതിനു മുൻപ് പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ,എതിർ ശബ്ദങ്ങളെ ഭീഷണികൊണ്ടും ആക്രമണങ്ങൾ കൊണ്ടും നേരിടുന്ന രീതി അംഗീകരിക്കാനാവില്ല. മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം ഭരണകൂടഭീകരത കെട്ടഴിച്ചു വിടുകയും കരിനിയമങ്ങളടിച്ചേൽപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത് .മാവോയിസ്റ്റുകളുടെ മേലായാലും മറ്റാരുടെ മേലായാലും, പോലീസ് രൂപകൽപ്പന ചെയ്യുന്ന ഏറ്റുമുട്ടൽക്കൊലകൾ രാഷ്ട്രീയക്കൊലപാതകങ്ങൾ തന്നെയാണ്.
' മാവോയിസമാണ് ഏറ്റവും വലിയ വിപത്ത് ' എന്ന ഒരഭിപ്രായം കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൽ ഉടലെടുത്തപ്പോൾ ഇന്ത്യയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഒട്ടുമുക്കാലും ഇതിനെ അനുകൂലിക്കുകയോ നിശ്ശബ്‌ദതയിലൂടെ അംഗീകരിക്കുകയോ ആയിരുന്നു. ഇന്ത്യയുടെ മദ്ധ്യഭാഗത്തും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഉള്ള വന മേഖലകളിൽ അനേകതലമുറകളായി താമസിച്ചുവന്ന ഭൂമിയും അവരുടെ കിടപ്പാടങ്ങളും കോർപ്പറേറ്റ് ഖനന വ്യവസായത്തിന്റെ താൽപ്പര്യാർത്ഥം എന്നെന്നേക്കുമായി വിട്ടൊഴിയാൻ ആദിവാസികളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി സർക്കാർ ബലപ്രയോഗം ആരംഭിച്ചതോടെയാണ് യാഥാർഥത്തിൽ ആദിവാസികൾ ചെറുത്തു നിൽക്കാൻ ശ്രമിച്ചത് . കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികളെ സഹായിക്കാൻ മുന്നോട്ടുവന്ന നക്സലൈറ്റ് പ്രവർത്തകരേയും ജനാധിപത്യ -പൗരാവകാശ പ്രസ്ഥാനങ്ങളേയും മാവോയിസ്റ്റുകളേയും എല്ലാം "ദേശതാൽപ്പര്യ"ത്തിനു എതിർ നിൽക്കുന്നവരായി ചിത്രീകരിച്ചു ഭരണകൂട ഭീകരതയിലൂടെ ഒതുക്കുന്നതിനുവേണ്ടിയാണ് യു എ പി എ പോലുള്ള ഡ്രക്കോണിയൻ നിയമങ്ങളും ആവർത്തിച്ചുള്ള പോലീസ് വ്യാജ ഏറ്റുമുട്ടലുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഭരണകൂട ഭീകരതയെ ന്യായീകരിക്കാൻ വേണ്ടി നക്സലൈറ്റ്- മാവോവാദി ഭീകരതകൾ സൃഷ്ടിക്കപ്പെടുന്നു.
മേൽവിവരിച്ചതുപോലുള്ള ഒരു പശ്ചാത്തലം പൊതുവെ നിലവിലില്ലാത്ത ഒരു സംസ്ഥാനമായ കേരളത്തിൽ, ഒരു ചെറിയ സംഘം മാവോവാദികളെ കീഴടക്കുന്നതിനുള്ള പരിശ്രമത്തിനിടെ അവശ്യമായി എന്ന് പോലീസും ഭരണകൂടവും അവകാശപ്പെട്ട ഏറ്റുമുട്ടലും കൊലപാതകങ്ങളും നിരവധി സംശയങ്ങൾ ഉണർത്തുന്നുണ്ട്. കേരളത്തിലെ സാമാന്യ ജനതയും യഥാർത്ഥ രാജ്യസ്നേഹികളായ ഇടതുപക്ഷ ശക്തികളും ഇതുസംബന്ധിച്ചു വലിയ ആശങ്കയിലും ചിന്താക്കുഴപ്പത്തിലും ആണ്.അതുകൊണ്ടുതന്നെ ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച യഥാർഥ വസ്തുതകൾ അന്വേഷിക്കാനും കണ്ടെത്താനും ജനങ്ങളെ അറിയിക്കാനും ഉള്ള ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ട്. കക്ഷിരാഷ്ട്രീയത്തിന്റേയും ചേരിപ്പോരുകളുടേയും നടുവിൽ പല അപ്രിയ സത്യങ്ങളും തേച്ചു മായ്ക്കപ്പെടുന്ന അനുഭവങ്ങൾ കേരളജനതയുടെ മുന്നിൽ ഏറെയുള്ളപ്പോൾ മുൻപേ സൂചിപ്പിച്ച പ്രകാരമുള്ള സംശയങ്ങൾ സ്വാഭാവികമാണ്. അതിനാൽ, മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ കേരള സർക്കാരിനോട് സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം ഘടകം ആവശ്യപ്പെടുന്നു .
ജോൺ കെ എരുമേലി
സെക്രട്ടറി ,സംസ്ഥാന ലീഡിങ് ടീം സി പി ഐ (എം എൽ) ലിബറേഷൻ.
Wednesday, December 7, 2016
SC Order On National Anthem Allows Bullies To Pose As Patriots
SC Order On National Anthem Allows Bullies To Pose As Patriots
In a recent order, a Supreme Court bench of Justices Dipak Misra and Amitava Roy ordered the national anthem to be played in movie halls before every film, stipulating that every member of the audience must stand while the anthem is played and the hall doors be shut to prevent audience members leaving. This order has dangerous implications because, by stating that patriotism must trump individual liberties, it emboldens the growing tendency to cloak assaults on dissent as ‘patriotism.’
The SC Bench declares that the National Anthem “is the symbol of the Constitutional patriotism,” and “People must feel they live in a nation and this wallowing individually perceived notion of freedom must go.” The Constitution of India does not even use the term ‘patriotism’, let alone presume to define it. On the contrary, the Constitution of India does guarantee the right to personal liberty. Instead of doing its duty of defending the Constitutionally guaranteed personal liberties of the people, Justices Misra and Roy have invoked the Constitution to justify the use of notions of ‘patriotism’ to deny and denigrate the very concept of personal liberties.
Not long after this order was passed, the same judges rejected a plea to enforce the national anthem inside courtrooms, saying “our order should not be overstretched.” Why should the national anthem be enforced in cinema halls but not in Courts? It seems that the judges place the judiciary and judicial system above the common citizens, suggesting that common citizens need a forced dose of patriotism that the judiciary does not. Such a notion itself is dangerous to democracy.
But there is another reason why the SC Bench was more interested in enforcing the anthem in cinema halls rather than courts or other spaces. The fact is that cinema halls in recent years have become the arenas for displays of bullying disguised as ‘patriotism’, with political outfits mobilizing audiences to heckle, bully or beat individuals who refuse or are unable to stand during the playing of the anthem. In Kerala, a young man who refused to stand during the national anthem in a cinema hall was heckled by a mob and then charged with sedition. In a cinema hall in Mumbai a man was thrashed by a mob because his girlfriend, a South African woman, did not stand when the national anthem was played. In a Goa cinema hall, a disabled man Salil Chaturvedi was heckled and hit for being unable to stand during the anthem.
Chaturvedi later said, “I now believe that even if I could stand up during the national anthem, I would rather not, simply because I am being forced to do so. Is this why we fought the colonialists? Did we get our freedom only to become sheep, and that too led by the most sinister, manipulative brutes among us? I will not participate in this sham.” Now, the Supreme Court order by Justices Misra and Roy emboldens the “sinister, manipulative brutes.”
In recent times, there is an attempt to equate ‘patriotism’ with the worst authoritarianism and intolerance. Saffron groups that are involved in violence against minorities, Dalits, women and citizens who challenge their goal of ‘Hindu Rashtra’ pose as ‘patriots’ and try to enforce the chanting of ‘Vande Mataram.’ Lawyers who beat up JNU students charged with ‘sedition’ shout ‘Vande Mataram.’ Ministers declare that it is unpatriotic to question mob lynching by ‘cow-protection’ goons, fake encounters, or even policies like demonetization. It is such anti-democratic forces that the SC order on the anthem legitimizes.
In other countries too, there is an ongoing struggle between democratic and authoritarian forces over national symbols. In the USA, supporters of the ‘Black Lives Matter’ movement including prominent sportspersons have taken to sitting or kneeling rather than standing during the playing of the US anthem, as an expression of protest against racist violence by police. In that country, racists masquerading as ‘patriots’ have been insisting that kneeling or sitting during the anthem amounts to ‘insulting’ the nation.
Be it India, the US or any other country, the real question to ask is, if it is not an insult to the nation to equate patriotism with bigotry, racism, casteism, communalism and attacks on individual liberty? If patriotism is reduced to certain symbolic gestures and acts, then every goon or criminal can become a ‘patriot’ simply by standing up for the anthem; and every concerned and conscientious citizen who works for the rights and liberties of the country’s marginalized and vulnerable people can become ‘anti-national’ simply by failing to stand up during the anthem!
In any democracy, every individual must have the right to express dissent or protest in any peaceful way. Every individual must have the right to express love for their country in whatever manner he or she chooses. And above all, the right of every individual to express themselves freely without fear of violence must be safeguarded. The SC Bench of Justices Misra and Roy has unfortunately failed in its duty to safeguard individual liberty and freedom of expression that the Constitution guarantees and has instead given a boost in the arm to the bullies and criminals posing as patriots.
[ML Update
A CPI(ML) Weekly News Magazine
Vol. 19 | No. 50 | 6-12 December 2016]
Tuesday, December 6, 2016
സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!
സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!
സി പി ഐ (എം എൽ ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സഖാവ് ഗണേശൻ (പി വി ശ്രീനിവാസ് )ൻറെ വേർപാടിന്റെ ദുഖകരമായ വാർത്ത അറിയിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നുണ്ടായ ട്യൂബർക്കുലർ മെനിഞ്ചൈറ്റിസ് ബാധയെത്തുടർന്ന് ഏതാനും ആഴ്ചകൾ മുൻപ് ഡെൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സഖാവിന്റെ അന്ത്യം ഇന്ന് പുലർച്ചെ (ഡിസംബർ 6 ) 2 .30 ന് ആയിരുന്നു.
1939 ൽ പാലക്കാട് ജനിച്ച സഖാവ് ഗണേശന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തെത്തുടർന്ന് തൊഴിൽ തേടി ചെന്നൈയിലെത്തി അവിടെ സ്ഥിര താമസക്കാരായി . അഞ്ചാം സ്റ്റാൻഡേർഡ് വരെ മാത്രം ഔപചാരിക സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈയിൽ ഒരു ഹോട്ടലിൽ ജോലിനോക്കുകയായിരുന്നപ്പോൾ ആണ് തമിഴ്നാട്ടിലെ ഹോട്ടൽ തൊഴിലാളികളുടെ ആദ്യത്തെ യൂണിയൻ രൂപീകരിക്കുന്നതിൽ സഖാവ് നേതൃപരമായ പങ്ക് വഹിച്ചത് .
തൊഴിലാളി യൂണിയൻ നേതാവ് എന്ന നിലയിൽ ലേബർ കോടതികളിൽ നിരവധി കേസുകൾ സഖാവ് നേരിട്ട് ഹാജരായി വാദിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുതുടങ്ങി ഏറെത്താമസിയാതെ സഖാവ് സി പി ഐ (എം) തമിഴ്‌നാട് ഘടകത്തിന്റെ നേതൃനിരയിൽ എത്തി. സി പി ഐ (എം) ന്റെ തമിഴിലുള്ള പാർട്ടി മുഖപത്രമായ തീക്കതിർ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിൽ സഖാവ് അപ്പുവുമായി ചേർന്ന് മുഖ്യ പങ്കു വഹിച്ചു . എന്നാൽ, പിൽക്കാലത്ത് ഹിന്ദി അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രക്ഷോഭകാലത്ത് തമിഴ് ദേശീയതയുടെ പ്രശ്നത്തിലും മറ്റും സഖാവ് അപ്പു അടക്കമുള്ള സി പി ഐ (എം) പാർട്ടി നേതൃനിരയുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെത്തുടർന്നു സഖാവ് ഗണേശൻ പുറത്തുവരികയും, സി പി ഐ (എം എൽ) സ്ഥാപകരിലൊരാൾ ആവുകയും ചെയ്തു .
പി വി ശ്രീനിവാസ് എന്ന തന്റെ യഥാർത്ഥ പേര് ഉപേക്ഷിച്ചു ഗണേശൻ എന്ന പേര് സഖാവ് സ്വീകരിച്ചത് വിപ്ലവപ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച, അണ്ണാമലൈ സർവ്വകലാശാലയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഗണേശൻ എന്നു പേരുള്ള യുവ വിപ്ലവകാരിയുടെ ഓർമ്മ നെഞ്ചിലേറ്റാൻ ആയിരുന്നു. നക്സൽ ബാരി കർഷക ഉയിർത്തെഴുന്നേൽപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാട്ടം നടത്തുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇന്ത്യയിലെ നൂറുകണക്കിന് യുവജനങ്ങളുടെ പ്രതിനിധിയായിരുന്ന ഗണേശന്റെ നാമം അങ്ങിനെയാണ് ഒരു വിപ്ലവകാരി എന്ന നിലയ്ക്കുള്ള സഖാവിന്റെ അസ്തിത്വത്തിന്റെ തന്നെ ഭാഗമായത് .
അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവരാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടെ സഖാവ് ഗണേശൻ അറസ്റ്റ് ചെയ്യപ്പെടുകയും ജെയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈ ,കാഞ്ചീപുരം , തിരുവള്ളൂർ എന്നീ പ്രദേശങ്ങളിൽ തൊഴിലാളി വർഗ്ഗം നടത്തിയ വീറുറ്റ ഒട്ടേറെ സമരങ്ങളിൽ സഖാവ് നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
1980 ൽ സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയിൽ അംഗമായിരുന്ന സഖാവ് ഗണേശൻ 1982 -88 കാലഘട്ടത്തിലും 1997 മുതൽ 2002 വരേയും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. കിടയറ്റ ഒരു വിപ്ലവകാരിയെന്ന നിലയിലും, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽനിന്നും പ്രസ്ഥാനത്തിന്റെ ബൗദ്ധിക നേതൃനിരയിൽ എത്തിയ അതുല്യനായ ഒരു പോരാളിയെന്ന നിലയിലും സഖാവ് തന്റെ ജീവിതമാകെ വിപ്ലവ ഇടതുപക്ഷത്തിന്റെ അന്തിമ വിജയത്തിന് വേണ്ടി സമർപ്പിച്ചു. തൊഴിലാളിവർഗ്ഗത്തിന്റേയും ഇടത് പ്രസ്ഥാനങ്ങളുടേയും മുൻകൈയിൽ
ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടക്കുന്ന ഓരോ ജനകീയ സമരത്തിന്റേയും ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വിശകലനം ചെയ്യാനും , അതിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ചകൾ ഇടതു പക്ഷത്തിന്റെ വികാസത്തിനുവേണ്ടി കൂടുതൽ വിശാലാടിസ്ഥാനത്തിൽ പങ്കുവെക്കാനും
സഖാവ് എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഉള്ള ബുദ്ധിജീവികളുമായും ആക്ടിവിസ്റ്റുകളുമായും എപ്പോഴും സംവാദാത്മകമായി സമ്പർക്കം പുലർത്താൻ സഖാവ് ആഗ്രഹിച്ചു . കക്ഷിരാഷ്ട്രീയമായ എല്ലാ വിഭാഗീയതകൾക്കും അതീതമായി ഇടതുപക്ഷത്തിനകത്ത് അത്തരം സംവാദങ്ങൾ നടക്കേണ്ടത് കാലഘട്ടത്തിന്റെ ഒരനിവാര്യതയായിട്ടാണ് സഖാവ് കണ്ടത് .
ഡെൽഹിയിലെ സി പി ഐ (എം എൽ ) കേന്ദ്ര ഓഫീസ് ആയ ചാരൂ ഭവൻ സന്ദർശിച്ചിട്ടുള്ള അതിഥികൾക്കും സഖാക്കൾക്കും ഒരിയ്ക്കലും മറക്കാനാവാത്തതാണ് സഖാവ് ഗണേശന്റെ സ്നേഹോഷ്മളമായ ആതിഥേയത്വവും സഖാത്വഭാവനയും.
സഖാവ് ഗണേശന്റെ ഭൗതിക ശരീരം അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനായി ഇന്ന് (6 -12 -2016) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഡെൽഹിയിലെ ചാരൂ ഭവനിൽ (U-90 ,Shakarpur ,Delhi) പ്രദർശിപ്പിച്ച ശേഷം ഉച്ചതിരിഞ്ഞു നിഗം ബോധ് ഘാട്ടിൽ സംസ്കരിച്ചു .
സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!
സി പി ഐ (എം എൽ ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സഖാവ് ഗണേശൻ (പി വി ശ്രീനിവാസ് )ൻറെ വേർപാടിന്റെ ദുഖകരമായ വാർത്ത അറിയിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നുണ്ടായ ട്യൂബർക്കുലർ മെനിഞ്ചൈറ്റിസ് ബാധയെത്തുടർന്ന് ഏതാനും ആഴ്ചകൾ മുൻപ് ഡെൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സഖാവിന്റെ അന്ത്യം ഇന്ന് പുലർച്ചെ (ഡിസംബർ 6 ) 2 .30 ന് ആയിരുന്നു.
1939 ൽ പാലക്കാട് ജനിച്ച സഖാവ് ഗണേശന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തെത്തുടർന്ന് തൊഴിൽ തേടി ചെന്നൈയിലെത്തി അവിടെ സ്ഥിര താമസക്കാരായി . അഞ്ചാം സ്റ്റാൻഡേർഡ് വരെ മാത്രം ഔപചാരിക സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈയിൽ ഒരു ഹോട്ടലിൽ ജോലിനോക്കുകയായിരുന്നപ്പോൾ ആണ് തമിഴ്നാട്ടിലെ ഹോട്ടൽ തൊഴിലാളികളുടെ ആദ്യത്തെ യൂണിയൻ രൂപീകരിക്കുന്നതിൽ സഖാവ് നേതൃപരമായ പങ്ക് വഹിച്ചത് .
തൊഴിലാളി യൂണിയൻ നേതാവ് എന്ന നിലയിൽ ലേബർ കോടതികളിൽ നിരവധി കേസുകൾ സഖാവ് നേരിട്ട് ഹാജരായി വാദിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുതുടങ്ങി ഏറെത്താമസിയാതെ സഖാവ് സി പി ഐ (എം) തമിഴ്‌നാട് ഘടകത്തിന്റെ നേതൃനിരയിൽ എത്തി. സി പി ഐ (എം) ന്റെ തമിഴിലുള്ള പാർട്ടി മുഖപത്രമായ തീക്കതിർ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിൽ സഖാവ് അപ്പുവുമായി ചേർന്ന് മുഖ്യ പങ്കു വഹിച്ചു . എന്നാൽ, പിൽക്കാലത്ത് ഹിന്ദി അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രക്ഷോഭകാലത്ത് തമിഴ് ദേശീയതയുടെ പ്രശ്നത്തിലും മറ്റും സഖാവ് അപ്പു അടക്കമുള്ള സി പി ഐ (എം) പാർട്ടി നേതൃനിരയുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെത്തുടർന്നു സഖാവ് ഗണേശൻ പുറത്തുവരികയും, സി പി ഐ (എം എൽ) സ്ഥാപകരിലൊരാൾ ആവുകയും ചെയ്തു .
പി വി ശ്രീനിവാസ് എന്ന തന്റെ യഥാർത്ഥ പേര് ഉപേക്ഷിച്ചു ഗണേശൻ എന്ന പേര് സഖാവ് സ്വീകരിച്ചത് വിപ്ലവപ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച, അണ്ണാമലൈ സർവ്വകലാശാലയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഗണേശൻ എന്നു പേരുള്ള യുവ വിപ്ലവകാരിയുടെ ഓർമ്മ നെഞ്ചിലേറ്റാൻ ആയിരുന്നു. നക്സൽ ബാരി കർഷക ഉയിർത്തെഴുന്നേൽപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാട്ടം നടത്തുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇന്ത്യയിലെ നൂറുകണക്കിന് യുവജനങ്ങളുടെ പ്രതിനിധിയായിരുന്ന ഗണേശന്റെ നാമം അങ്ങിനെയാണ് ഒരു വിപ്ലവകാരി എന്ന നിലയ്ക്കുള്ള സഖാവിന്റെ അസ്തിത്വത്തിന്റെ തന്നെ ഭാഗമായത് .
അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവരാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടെ സഖാവ് ഗണേശൻ അറസ്റ്റ് ചെയ്യപ്പെടുകയും ജെയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈ ,കാഞ്ചീപുരം , തിരുവള്ളൂർ എന്നീ പ്രദേശങ്ങളിൽ തൊഴിലാളി വർഗ്ഗം നടത്തിയ വീറുറ്റ ഒട്ടേറെ സമരങ്ങളിൽ സഖാവ് നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
1980 ൽ സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയിൽ അംഗമായിരുന്ന സഖാവ് ഗണേശൻ 1982 -88 കാലഘട്ടത്തിലും 1997 മുതൽ 2002 വരേയും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. കിടയറ്റ ഒരു വിപ്ലവകാരിയെന്ന നിലയിലും, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽനിന്നും പ്രസ്ഥാനത്തിന്റെ ബൗദ്ധിക നേതൃനിരയിൽ എത്തിയ അതുല്യനായ ഒരു പോരാളിയെന്ന നിലയിലും സഖാവ് തന്റെ ജീവിതമാകെ വിപ്ലവ ഇടതുപക്ഷത്തിന്റെ അന്തിമ വിജയത്തിന് വേണ്ടി സമർപ്പിച്ചു. തൊഴിലാളിവർഗ്ഗത്തിന്റേയും ഇടത് പ്രസ്ഥാനങ്ങളുടേയും മുൻകൈയിൽ
ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടക്കുന്ന ഓരോ ജനകീയ സമരത്തിന്റേയും ഗതിവിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വിശകലനം ചെയ്യാനും , അതിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ചകൾ ഇടതു പക്ഷത്തിന്റെ വികാസത്തിനുവേണ്ടി കൂടുതൽ വിശാലാടിസ്ഥാനത്തിൽ പങ്കുവെക്കാനും
സഖാവ് എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഉള്ള ബുദ്ധിജീവികളുമായും ആക്ടിവിസ്റ്റുകളുമായും എപ്പോഴും സംവാദാത്മകമായി സമ്പർക്കം പുലർത്താൻ സഖാവ് ആഗ്രഹിച്ചു . കക്ഷിരാഷ്ട്രീയമായ എല്ലാ വിഭാഗീയതകൾക്കും അതീതമായി ഇടതുപക്ഷത്തിനകത്ത് അത്തരം സംവാദങ്ങൾ നടക്കേണ്ടത് കാലഘട്ടത്തിന്റെ ഒരനിവാര്യതയായിട്ടാണ് സഖാവ് കണ്ടത് .
ഡെൽഹിയിലെ സി പി ഐ (എം എൽ ) കേന്ദ്ര ഓഫീസ് ആയ ചാരൂ ഭവൻ സന്ദർശിച്ചിട്ടുള്ള അതിഥികൾക്കും സഖാക്കൾക്കും ഒരിയ്ക്കലും മറക്കാനാവാത്തതാണ് സഖാവ് ഗണേശന്റെ സ്നേഹോഷ്മളമായ ആതിഥേയത്വവും സഖാത്വഭാവനയും.
സഖാവ് ഗണേശന്റെ ഭൗതിക ശരീരം അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാനായി ഇന്ന് (6 -12 -2016) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഡെൽഹിയിലെ ചാരൂ ഭവനിൽ (U-90 ,Shakarpur ,Delhi) പ്രദർശിപ്പിച്ച ശേഷം ഉച്ചതിരിഞ്ഞു നിഗം ബോധ് ഘാട്ടിൽ സംസ്കരിച്ചു .
സഖാവ് ഗണേശന്ന് ചുവപ്പൻ അഭിവാദ്യങ്ങൾ!
Red Salute to Comrade Ganeshan (P V Srinivas)
Red Salute to Comrade Ganeshan (P V Srinivas)
Comrade Ganeshan, (PV Srinivas), founding leader of the CPI(ML) Liberation, passed away at 2.30 am today (6 December 2016) in hospital, where he had been admitted with respiratory illnesses and tubercular meningitis some weeks ago. He was 77.
PV Srinivas was born in Kerala. Poverty drove his parents to migrate to Chennai (Tamil Nadu). He studied only up till Standard V. He worked as a hotel employee and was among the first in Tamil Nadu to form a Hotel Workers’ Union. As a labour organiser, he would also argue many workers’ cases in labour court. He joined the communist movement, becoming a leader of the CPI(M). Together with Comrade Appu, he had helped launch the CPI(M) Tamil organ Theekadir. However, he along with Comrade Appu and several other comrades developed several differences with CPI(M), over the nationality question and support for the anti-Hindi agitation. He came out of CPI(M) to become one of the founding members of the CPI(ML).
When a young student comrade Ganeshan - an engineering student at Annamalai University who had joined the revolutionary student movement inspired by the Naxalbari uprising – was killed, PV Srinivas adopted his name to keep his memory alive, and has been known as Comrade Ganeshan ever since.
Comrade Ganeshan was arrested and jailed during the Emergency. He led many militant working class struggles in Chennai, Kancheepuram and Thiruvalluvar.
Comrade Ganeshan became a Central Committee member of the CPI(ML) in 1980, and was Polit Bureau member of the CPI(ML) between 1982-88 and 1997-2002.
Comrade Ganeshan will be remembered as a revolutionary and organic intellectual of the working class. All his life, right up to his final illness, he enthusiastically followed the progress of Left movements, working class movements and people’s movements in India and the world over, maintaining a dialogue with intellectuals and activists in India and abroad across parties and across all sectarian boundaries. Comrade Ganeshan's warm comradely hospitality to all guests and comrades at the CPI(ML)'s Central office in Delhi endeared him to all.
His mortal remains will be kept from 10 am to 1 pm at Charu Bhawan, U-90 Shakarpur, Delhi. And the cremation will take place at 2 pm at Nigambodh Ghat, Delhi.
Red Salute to Comrade Ganeshan!
Comrade Ganeshan, (PV Srinivas), founding leader of the CPI(ML) Liberation, passed away at 2.30 am today (6 December 2016) in hospital, where he had been admitted with respiratory illnesses and tubercular meningitis some weeks ago. He was 77.
PV Srinivas was born in Kerala. Poverty drove his parents to migrate to Chennai (Tamil Nadu). He studied only up till Standard V. He worked as a hotel employee and was among the first in Tamil Nadu to form a Hotel Workers’ Union. As a labour organiser, he would also argue many workers’ cases in labour court. He joined the communist movement, becoming a leader of the CPI(M). Together with Comrade Appu, he had helped launch the CPI(M) Tamil organ Theekadir. However, he along with Comrade Appu and several other comrades developed several differences with CPI(M), over the nationality question and support for the anti-Hindi agitation. He came out of CPI(M) to become one of the founding members of the CPI(ML).
When a young student comrade Ganeshan - an engineering student at Annamalai University who had joined the revolutionary student movement inspired by the Naxalbari uprising – was killed, PV Srinivas adopted his name to keep his memory alive, and has been known as Comrade Ganeshan ever since.
Comrade Ganeshan was arrested and jailed during the Emergency. He led many militant working class struggles in Chennai, Kancheepuram and Thiruvalluvar.
Comrade Ganeshan became a Central Committee member of the CPI(ML) in 1980, and was Polit Bureau member of the CPI(ML) between 1982-88 and 1997-2002.
Comrade Ganeshan will be remembered as a revolutionary and organic intellectual of the working class. All his life, right up to his final illness, he enthusiastically followed the progress of Left movements, working class movements and people’s movements in India and the world over, maintaining a dialogue with intellectuals and activists in India and abroad across parties and across all sectarian boundaries. Comrade Ganeshan's warm comradely hospitality to all guests and comrades at the CPI(ML)'s Central office in Delhi endeared him to all.
His mortal remains will be kept from 10 am to 1 pm at Charu Bhawan, U-90 Shakarpur, Delhi. And the cremation will take place at 2 pm at Nigambodh Ghat, Delhi.
Red Salute to Comrade Ganeshan!
' നോട്ടുകളല്ല , മാറേണ്ടത് ഭരണമാണ് ' നോട്ട് നിരോധനത്തിനു പിന്നിലെ രാഷ്ട്രീയത്തേയും സാമ്പത്തിക വീക്ഷണത്തേയും എന്തുകൊണ്ട് ജനങ്ങൾ എതിർത്ത് തോൽപ്പിക്കണം?
' നോട്ടുകളല്ല , മാറേണ്ടത് ഭരണമാണ് '
നോട്ട് നിരോധനത്തിനു പിന്നിലെ രാഷ്ട്രീയത്തേയും സാമ്പത്തിക വീക്ഷണത്തേയും എന്തുകൊണ്ട് ജനങ്ങൾ എതിർത്ത് തോൽപ്പിക്കണം?
‘Not Notes, Change the Regime’
Resisting
the Economics and Politics of #NoteBan
500,
1000 രൂപയുടെ നോട്ടുകൾ അപ്പാടെ ഒറ്റയടിക്ക് പിൻവലിക്കുന്നതിലൂടെ
രാജ്യത്താകെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ എൺപതു ശതമാനത്തിലധികം
മൂല്യമില്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. ഈ റദ്ദാക്കൽ നടപടി
അതിവേഗത്തിലുള്ളതും ,വിപുലവുമായ ഒന്നായതിനാൽ പകരം നോട്ടുകൾ
പുനഃസ്ഥാപിക്കുന്ന പ്രക്രിയ വേദനാജനകമാംവിധത്തിൽ മന്ദഗതിയിൽ ആണ്
നീങ്ങിക്കൊണ്ടിരിക്കുന്നത്. റദ്ദാക്കിയ കറൻസിയുടെ ആകെ മൂല്യത്തിന്റെ പത്ത്
ശതമാനം മാത്രമാണ് ആദ്യത്തെ പത്ത് ദിവസങ്ങൾക്കുള്ളിൽ എത്തിക്കാൻ സർക്കാരിന്
കഴിഞ്ഞത് എന്ന് മാത്രമല്ല, അതുതന്നെ സിംഹഭാഗവും പുതുതായി ഇറക്കിയ 2000
രൂപയുടെ കറൻസിയുമായിരുന്നു. ഇതിന്റെ ഫലമായി ഉണ്ടായത് വൻതോതിലുള്ള
പ്രയാസങ്ങൾ വരുത്തിവെക്കുന്ന പണദൗർലഭ്യവും, അതുമൂലം എണ്ണിയാലൊടുങ്ങാത്ത
ബുദ്ധിമുട്ടുകൾ സാധാരണക്കാർക്ക് സമ്മാനിക്കുന്നതും, സമ്പദ്‌വ്യവസ്ഥയിലാകെ ഗുരുതരമായ ശൈഥില്യമുണ്ടാക്കുന്നതുമായ
ഒരു സ്ഥിതിവിശേഷമാണ്. ചുരുക്കത്തിൽ, ഇത് എളുപ്പത്തിൽ നേരെയാക്കാനാവാത്ത
ഒരു നിർമ്മിത ദുരിതമാണ്. ഇതിന്റെ പ്രത്യക്ഷ അനുഭവങ്ങളായി നാം ഇതിനകം
കണ്ടവയുടെ കൂട്ടത്തിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങൾ ക്യൂവിൽ നിന്ന് തളർന്നു വീണോ , ചികിത്സാവശ്യങ്ങൾക്ക് പണം ലഭ്യമാകാത്തതിനാൽ വൈദ്യസഹായം നിഷേധിക്കപ്പെട്ടോ ,യഥാസമയത്ത് ചികിത്സ ലഭിക്കാതെയോ ഡസൻ കണക്കിന് ആളുകൾ മരിക്കുന്നതടക്കം ഉൾപ്പെടുന്നു.
Two weeks have elapsed since the dramatic announcement of demonetization of 500 and 1000-rupee notes. In one fell swoop, the government has withdrawn more than 80 percent of the total value of the currency in circulation in the country. While the withdrawal has thus been massive and immediate, the transfusion of new notes has been painfully slow. Only about 10 percent of the value has since been replaced in the first ten days, and that too largely in the form of notes of 2000 rupees. The result has been a traumatic cash crunch, a massive disruption in the economy and incalculable hardship for the common people - in short, an unmitigated man-made disaster. On top of it, we have already experienced the shocking reality of dozens of demonetization deaths - people collapsing in queues, succumbing to stress and dying for sheer lack of timely medical care because of the cash crunch.
Two weeks have elapsed since the dramatic announcement of demonetization of 500 and 1000-rupee notes. In one fell swoop, the government has withdrawn more than 80 percent of the total value of the currency in circulation in the country. While the withdrawal has thus been massive and immediate, the transfusion of new notes has been painfully slow. Only about 10 percent of the value has since been replaced in the first ten days, and that too largely in the form of notes of 2000 rupees. The result has been a traumatic cash crunch, a massive disruption in the economy and incalculable hardship for the common people - in short, an unmitigated man-made disaster. On top of it, we have already experienced the shocking reality of dozens of demonetization deaths - people collapsing in queues, succumbing to stress and dying for sheer lack of timely medical care because of the cash crunch.
The government defends demonetization as a decisive blow to corruption, a
so-called surgical strike on black money. Now, it is well known that only a
small fraction of unaccounted-for income and wealth, which is popularly known
as black money, is temporarily held in cash. How much of this cash hoard will
indeed be flushed out is anybody's guess. Certainly it is not the corrupt
hoarders of black money who are queuing up outside banks and ATMs. On the
contrary we have seen a new form of black economy thrive in the country as
common people are forced to exchange their old notes for lower amounts while
the rich use their myriad ways to launder their black money ('donations' to
ruling parties and temples and trusts being two well-known routes) and convert
their old cash into more handy stocks of the newly introduced 2000 rupee notes.
The Sanghi rumour mills are abuzz with stories of hoards of cash being
destroyed by the corrupt, but frenzied conversion of cash into various forms of
assets in the run-up to demonetization has been no secret. And we also have it
from the horse's mouth (BJP Rajasthan MLA Bhawani Singh Rajawat) that the
Adanis and Ambanis and other big business houses all had enough hint of the
impending demonetization. So much for the 'secrecy' shrouding the so-called war
on black money!
അഴിമതിയെ തുടച്ചു നീക്കാനുള്ള ഒരു നിർണ്ണായക നടപടിയായും, കള്ളപ്പണത്തിനെതിരെ നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്ക് ആയും ആണ് നോട്ടുകൾ പിൻവലിച്ചതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്.എന്നാൽ, കണക്കുകാണിക്കാത്ത സമ്പാദ്യങ്ങളിൽ പണമായി തൽക്കാലം സൂക്ഷിക്കപ്പെടുന്ന ഒരു ചെറിയ ഭാഗം ആണ് കള്ളപ്പണം എന്നത് ഇന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. നോട്ട് നിരോധനത്തിന് ശേഷം യാഥാർഥത്തിൽ ഈ പണത്തിൽ എത്ര പുറത്തുവരും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും ബാങ്കുകളിലും എ ടി എമുകളിലും ക്യൂ നിൽക്കുന്നവർ കള്ളപ്പണം പൂഴ്ത്തിവെച്ചവരല്ല. അത്യാവശ്യങ്ങൾ നിറവേറ്റാൻ സൂക്ഷിച്ചിരുന്ന വലിയ കറൻസി നോട്ടുകൾക്ക് പെട്ടെന്ന് വിലയില്ലാതായതോടെ അവ മാറ്റിയെടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയ്ക്കു കുറഞ്ഞ മൂല്യത്തിന് പോലും ചെറിയ നോട്ടുകൾ സ്വീകരിക്കാൻ സന്നദ്ധരാവുന്നതിനാൽ തഴച്ചു വളരുന്ന പുതിയ തരം കരിഞ്ചന്തയാണ്.നേരെ മറിച്ചു ഈയ്യിടെ നാം കാണുന്നത്. സമ്പന്നർ ധാരാളം മാർഗ്ഗങ്ങളിലൂടെ അവരുടെ കറുത്ത പണം വെളുപ്പിക്കുന്നുവെന്നും നമുക്കറിയാം. (ഭരിക്കുന്ന പാർട്ടികൾക്കോ,ക്ഷേത്രങ്ങൾക്കും ട്രസ്റ്റുകൾക്കുമോ 'സംഭാവന'കൾ നൽകുന്നത് അത്തിനു ഉദാഹരണമാണ് } . പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളുടെ രൂപത്തിൽ മറ്റൊരു മാർഗ്ഗവും അവർക്കു ലഭ്യമാണ്.- കയ്യിലുള്ള 500 ,1000 നോട്ടുകൾ 2000 ത്തിൻറെ പുതിയ നോട്ടുകളാക്കി സൂക്ഷിക്കാനും അവർക്കു കഴിയും..പൂഴ്ത്തിവെച്ച നോട്ടുകൾ കെട്ടുകണക്കിന് കത്തിച്ചുകളയാൻ കള്ളപ്പണക്കാർ നിർബന്ധിതരായി എന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ, നോട്ടു നിരോധനത്തിന് തൊട്ടു മുൻപ് എത്രയോ കള്ളപ്പണം ധൃതിപ്പെട്ട് മറ്റു സമ്പാദ്യങ്ങളാക്കി മാറ്റിയ യഥാർത്ഥ കഥകൾ പുറത്ത് വന്നിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ ഭവാനി സിംഗ് പോലും പറഞ്ഞത് അംബാനി-അദാനിമാർക്കും മറ്റ് ചില വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾക്കും നോട്ടു നിരോധനത്തെക്കുറിച്ചു മുൻകൂട്ടി സൂചന ലഭിച്ചിരുന്നുവെന്നാണ്. അത്രയ്ക്കുണ്ട് 'കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടികളുടെ 'രഹസ്യ' സ്വഭാവം !
അഴിമതിയെ തുടച്ചു നീക്കാനുള്ള ഒരു നിർണ്ണായക നടപടിയായും, കള്ളപ്പണത്തിനെതിരെ നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്ക് ആയും ആണ് നോട്ടുകൾ പിൻവലിച്ചതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്.എന്നാൽ, കണക്കുകാണിക്കാത്ത സമ്പാദ്യങ്ങളിൽ പണമായി തൽക്കാലം സൂക്ഷിക്കപ്പെടുന്ന ഒരു ചെറിയ ഭാഗം ആണ് കള്ളപ്പണം എന്നത് ഇന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. നോട്ട് നിരോധനത്തിന് ശേഷം യാഥാർഥത്തിൽ ഈ പണത്തിൽ എത്ര പുറത്തുവരും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും ബാങ്കുകളിലും എ ടി എമുകളിലും ക്യൂ നിൽക്കുന്നവർ കള്ളപ്പണം പൂഴ്ത്തിവെച്ചവരല്ല. അത്യാവശ്യങ്ങൾ നിറവേറ്റാൻ സൂക്ഷിച്ചിരുന്ന വലിയ കറൻസി നോട്ടുകൾക്ക് പെട്ടെന്ന് വിലയില്ലാതായതോടെ അവ മാറ്റിയെടുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയ്ക്കു കുറഞ്ഞ മൂല്യത്തിന് പോലും ചെറിയ നോട്ടുകൾ സ്വീകരിക്കാൻ സന്നദ്ധരാവുന്നതിനാൽ തഴച്ചു വളരുന്ന പുതിയ തരം കരിഞ്ചന്തയാണ്.നേരെ മറിച്ചു ഈയ്യിടെ നാം കാണുന്നത്. സമ്പന്നർ ധാരാളം മാർഗ്ഗങ്ങളിലൂടെ അവരുടെ കറുത്ത പണം വെളുപ്പിക്കുന്നുവെന്നും നമുക്കറിയാം. (ഭരിക്കുന്ന പാർട്ടികൾക്കോ,ക്ഷേത്രങ്ങൾക്കും ട്രസ്റ്റുകൾക്കുമോ 'സംഭാവന'കൾ നൽകുന്നത് അത്തിനു ഉദാഹരണമാണ് } . പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളുടെ രൂപത്തിൽ മറ്റൊരു മാർഗ്ഗവും അവർക്കു ലഭ്യമാണ്.- കയ്യിലുള്ള 500 ,1000 നോട്ടുകൾ 2000 ത്തിൻറെ പുതിയ നോട്ടുകളാക്കി സൂക്ഷിക്കാനും അവർക്കു കഴിയും..പൂഴ്ത്തിവെച്ച നോട്ടുകൾ കെട്ടുകണക്കിന് കത്തിച്ചുകളയാൻ കള്ളപ്പണക്കാർ നിർബന്ധിതരായി എന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ, നോട്ടു നിരോധനത്തിന് തൊട്ടു മുൻപ് എത്രയോ കള്ളപ്പണം ധൃതിപ്പെട്ട് മറ്റു സമ്പാദ്യങ്ങളാക്കി മാറ്റിയ യഥാർത്ഥ കഥകൾ പുറത്ത് വന്നിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ ഭവാനി സിംഗ് പോലും പറഞ്ഞത് അംബാനി-അദാനിമാർക്കും മറ്റ് ചില വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾക്കും നോട്ടു നിരോധനത്തെക്കുറിച്ചു മുൻകൂട്ടി സൂചന ലഭിച്ചിരുന്നുവെന്നാണ്. അത്രയ്ക്കുണ്ട് 'കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടികളുടെ 'രഹസ്യ' സ്വഭാവം !
നോട്ടു നിരോധനത്തിന് കാരണമായിപ്പറഞ്ഞ രണ്ടാമത്തെ കാര്യം കള്ളനോട്ടുകളുടെ പ്രശ്നമാണ് ; അതിൽ താരതമ്യേന യുക്തിയുണ്ട് എന്നത് സത്യമാണ്.പക്ഷെ കള്ളനോട്ടുകൾ സർക്കുലേഷനിൽ എത്ര ശതമാനം ഉണ്ടെന്ന ഒരു കണക്കും ആധികാരികമായി എടുത്തുകാട്ടാനില്ലാതെ
ബി ജെ പിയും സംഘ് പരിവാറും അഴിച്ചുവിടുന്ന പ്രചാരണം നമ്മെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് അടുത്ത ദിവസങ്ങൾവരെ
പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ പാതിയും പാക്കിസ്ഥാനിൽ നിന്ന്
അടിച്ചിറക്കുന്ന കള്ളനോട്ടുകളാണ് എന്ന മട്ടിൽ ആണ്! കൊൽക്കൊത്തയിലുള്ള
ഇൻഡ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് NIA (നാഷണൽ ഇൻവെസ്റ്റിഗേഷൻ
ഏജൻസി )യ്ക്ക് വേണ്ടി അടുത്തകാലത്ത് നടത്തിയ ഒരു പഠനം
വെളിപ്പെടുത്തിയതനുസരിച്ചു രാജ്യത്താകെയുള്ളത്
നാനൂറ് കോടി രൂപയുടെ കള്ളനോട്ടുകളാണ്. ഈ അവസ്ഥ കഴിഞ്ഞ നാല് വർഷമായി
ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്നും പറയുന്നു. പഴയ അഞ്ഞൂറ്
രൂപാ നോട്ടുകൾ റദ്ദു ചെയ്യുന്നതിലൂടെ ഇതിൽ വലിയൊരുഭാഗം തീർച്ചയായും പോയിട്ടുണ്ടാവും.( കൂടാതെ , ഇപ്പോഴും വിലയുള്ള പഴയ നൂറു രൂപാ നോട്ടുകളുടെ വ്യാജ കറൻസികൾ അഞ്ഞൂറിന്റേതായി സങ്കൽപ്പിക്കും വിധമായിരുന്നു പ്രസ്തുത പഠനം എന്നത് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കും). പുതിയ നോട്ടുകൾ ഇറങ്ങുമ്പോൾ പഴയ സീരീസിലുള്ള നോട്ടുകൾ റദ്ദാക്കി കള്ളനോട്ടുകളുടെ പ്രശ്നത്തിനു പരിഹാരം തേടുന്ന രീതി കുറേക്കാലമായി തുടരുന്നുണ്ടെങ്കിലും പുതിയ നോട്ടുകളുടെ സെക്യൂരിറ്റി ഫീച്ചറുകളിൽ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്താതെ അവ അടിച്ചിറക്കുമ്പോൾ കള്ളനോട്ടുകൾ തടയുന്നതിന്റെ കാര്യക്ഷമതയേയും ബാധിക്കുക സ്വാഭാവികമാണ്.
ഇനി പുതിയ നോട്ടുകൾ അടിച്ചിറക്കുന്നതിനു വേണ്ടിവരുന്ന ചെലവ് എത്രയെന്നു നോക്കുക. ഉദാഹരണത്തിന്, 350 കോടി രൂപ മൂല്യമുള്ള നോട്ടുകൾ റദ്ദാക്കുമ്പോൾ തത്തുല്യമായി പുതിയവ പ്രിന്റു ചെയ്‌തെടുക്കുന്നതിന് മാത്രം 15000 കോടി രൂപയും , അതിനു പുറമേ , വിതരണത്തിനു എത്തിക്കാനും , എ ടി എമുകൾ പുനഃക്രമീകരിക്കാനുമുള്ള മറ്റു ചെലവുകളും വരും . ചുരുക്കത്തിൽ, കള്ളനോട്ടു ഇല്ലാതാക്കാൻ വേണ്ടി ഇത്രയും ഭീമമായ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുന്നത് വലിയ ഒരു അസംബന്ധം ആണ്; അതാണ് ഇപ്പോൾ മോഡി സർക്കാർ ആഘോഷമാക്കിയിരിക്കുന്നത്. നോട്ടു റദ്ദാക്കലിന് അനുകൂലമായി മൂന്നാമത് ഒരു ന്യായംകൂടി ഈയ്യിടെ കൂടുതലായി പ്രചരിപ്പിക്കുന്നുണ്ട് .ഇൻഡ്യ ഒരു ആധുനികമായ കറൻസിരഹിത സമ്പദ് വ്യവസ്ഥയായി മാറാൻ പോകുന്നു എന്നതാണ് അത്. ഇന്ത്യയിലെ ജനസംഖ്യയിൽ പ്രായപൂർത്തിയായവരിൽ നാൽപ്പതു ശതമാനത്തിനും ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ല. അതായത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ലോകത്തിലാകെയുള്ള ജനങ്ങളിൽ അഞ്ചിൽ ഒരു ഭാഗം ഇന്ത്യയിലാണ്. ഇത്രയും എങ്കിലും സമീപകാലത്ത് സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാർ വിതരണം ചെയ്യുന്ന സബ്സിഡികളും മറ്റു പണവും അധികവും നേരിട്ടുള്ള ബാങ്ക് ട്രാൻസ്‌ഫർ വഴിയാക്കിയതുമൂലം വന്ന വർധനവാണ്. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ 43 ശതമാനവും കാര്യമായ ഇടപാടുകൾ നടക്കാതെ ഇപ്പോഴും നിർജ്ജീവാവസ്ഥയിലുള്ളവയാണ്. പണരഹിത വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്ന കാമനകൾ പുരാതനമായ കൈമാറ്റ വ്യവസ്ഥ (barter system )യുടെ രൂപത്തിൽ അല്ലാതെ ആധുനികമായ ഡിജിറ്റൽ ഭാവനയിൽ ഉള്ളതാണെങ്കിൽ , ബന്ധപ്പെട്ട ആലോചനകൾ നടക്കേണ്ടത് ബാങ്കിങ് സമ്പ്രദായം മുഴുവൻ സാധാരണക്കാരിലേക്കും എങ്ങിനെയാണ് എത്തിക്കേണ്ടത് എന്നത് സംബന്ധിച്ചായിരിക്കണം. മേൽപ്പറഞ്ഞ പ്രകാരമുള്ള പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ
.കുതിരകളെ വണ്ടിയുടെ പിന്നിൽ കെട്ടുന്നതിനു തുല്യമാണ്, ദരിദ്രരെ ബോധപൂർവ്വം പുറന്തള്ളുകയും ശിക്ഷിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ ഭാഗമാണ് ഇത്തരം ന്യായീകരണങ്ങൾ.
. The other official claim of neutraliz ing counterfeit currency of course has relatively greater merit. But do we have any idea of the volume of counterfeit currency in circulation? The Sangh-BJP propaganda machinery would have us believe that every second note is a counterfeit pumped in by Pakistan. But according to a study undertaken by the Kolkata-based Indian Statistical Institute for the NIA, the total volume of fake Indian currency notes (FICN) is estimated to be of the order of Rs 400 crore, and this amount has more or less remained the same over the last four years. A large part (not by any means all, because the study estimated as many fake 100 rupee notes as 500, and old 100 rupee notes are still valid) of this FICN has now admittedly been made defunct, but it is only a matter of time till we have new FICN replace the old. The new notes have no enhanced security features and will be as counterfeit-prone, if not more, as the ones that have been scrapped.
ഇനി പുതിയ നോട്ടുകൾ അടിച്ചിറക്കുന്നതിനു വേണ്ടിവരുന്ന ചെലവ് എത്രയെന്നു നോക്കുക. ഉദാഹരണത്തിന്, 350 കോടി രൂപ മൂല്യമുള്ള നോട്ടുകൾ റദ്ദാക്കുമ്പോൾ തത്തുല്യമായി പുതിയവ പ്രിന്റു ചെയ്‌തെടുക്കുന്നതിന് മാത്രം 15000 കോടി രൂപയും , അതിനു പുറമേ , വിതരണത്തിനു എത്തിക്കാനും , എ ടി എമുകൾ പുനഃക്രമീകരിക്കാനുമുള്ള മറ്റു ചെലവുകളും വരും . ചുരുക്കത്തിൽ, കള്ളനോട്ടു ഇല്ലാതാക്കാൻ വേണ്ടി ഇത്രയും ഭീമമായ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുന്നത് വലിയ ഒരു അസംബന്ധം ആണ്; അതാണ് ഇപ്പോൾ മോഡി സർക്കാർ ആഘോഷമാക്കിയിരിക്കുന്നത്. നോട്ടു റദ്ദാക്കലിന് അനുകൂലമായി മൂന്നാമത് ഒരു ന്യായംകൂടി ഈയ്യിടെ കൂടുതലായി പ്രചരിപ്പിക്കുന്നുണ്ട് .ഇൻഡ്യ ഒരു ആധുനികമായ കറൻസിരഹിത സമ്പദ് വ്യവസ്ഥയായി മാറാൻ പോകുന്നു എന്നതാണ് അത്. ഇന്ത്യയിലെ ജനസംഖ്യയിൽ പ്രായപൂർത്തിയായവരിൽ നാൽപ്പതു ശതമാനത്തിനും ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ല. അതായത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ലോകത്തിലാകെയുള്ള ജനങ്ങളിൽ അഞ്ചിൽ ഒരു ഭാഗം ഇന്ത്യയിലാണ്. ഇത്രയും എങ്കിലും സമീപകാലത്ത് സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാരിൽ നിന്നുള്ള പണം അധികവും സർക്കാർ വിതരണം ചെയ്യുന്ന സബ്സിഡികളും മറ്റു പണവും അധികവും നേരിട്ടുള്ള ബാങ്ക് ട്രാൻസ്‌ഫർ വഴിയാക്കിയതുമൂലം വന്ന വർധനവാണ്. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ 43 ശതമാനവും കാര്യമായ ഇടപാടുകൾ നടക്കാതെ ഇപ്പോഴും നിർജ്ജീവാവസ്ഥയിലുള്ളവയാണ്. പണരഹിത വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്ന കാമനകൾ പുരാതനമായ കൈമാറ്റ വ്യവസ്ഥ (barter system )യുടെ രൂപത്തിൽ അല്ലാതെ ആധുനികമായ ഡിജിറ്റൽ ഭാവനയിൽ ഉള്ളതാണെങ്കിൽ , ബന്ധപ്പെട്ട ആലോചനകൾ നടക്കേണ്ടത് ബാങ്കിങ് സമ്പ്രദായം മുഴുവൻ സാധാരണക്കാരിലേക്കും എങ്ങിനെയാണ് എത്തിക്കേണ്ടത് എന്നത് സംബന്ധിച്ചായിരിക്കണം. മേൽപ്പറഞ്ഞ പ്രകാരമുള്ള പണരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ
.കുതിരകളെ വണ്ടിയുടെ പിന്നിൽ കെട്ടുന്നതിനു തുല്യമാണ്, ദരിദ്രരെ ബോധപൂർവ്വം പുറന്തള്ളുകയും ശിക്ഷിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ ഭാഗമാണ് ഇത്തരം ന്യായീകരണങ്ങൾ.
. The other official claim of neutraliz ing counterfeit currency of course has relatively greater merit. But do we have any idea of the volume of counterfeit currency in circulation? The Sangh-BJP propaganda machinery would have us believe that every second note is a counterfeit pumped in by Pakistan. But according to a study undertaken by the Kolkata-based Indian Statistical Institute for the NIA, the total volume of fake Indian currency notes (FICN) is estimated to be of the order of Rs 400 crore, and this amount has more or less remained the same over the last four years. A large part (not by any means all, because the study estimated as many fake 100 rupee notes as 500, and old 100 rupee notes are still valid) of this FICN has now admittedly been made defunct, but it is only a matter of time till we have new FICN replace the old. The new notes have no enhanced security features and will be as counterfeit-prone, if not more, as the ones that have been scrapped.
Now just compare the monetary cost of the whole exercise of printing and
supplying the new notes (some 15000 crore to print new notes plus the
logistical expenses of recalibrating the ATMs, reaching the new notes to
distribution points and so on and so forth) to the volume of the FICN rendered
defunct (say worth Rs 350 crore), and the whole thing looks nothing more than a
grand celebration of absurdity. Increasingly we are hearing a third argument –
that of India becoming a modern cashless digital economy. Now more than 40% of
the adult population in India is still unbanked (which is a fifth of the global
unbanked population), and while the figures in India have improved only
recently with the increasing practice of direct bank transfers, 43% of Indian
bank accounts are still dormant. If the fantasy of a ‘cashless economy’ is to
be achieved on the basis of digital transaction – and not the ancient exchange
mechanism of barter – then one must first talk about expanding and improving
banking services for the common people of India. All this facile cashless talk
is clearly putting the cart miles ahead of the horse while actively excluding
and penalising the poor!
പുതുതായി കൈവരിച്ച ഭേദപ്പെട്ട സാമ്പത്തിക പദവിയിലൂടെ സാമൂഹ്യശ്രേണിയുടെ ഉയർന്ന പടവുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തെ സംബന്ധിച്ചേടത്തോളം പണരഹിതമായ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കുള്ള സാദ്ധ്യത തീർച്ചയായും ആകർഷകമായ ഒരാശയമാണ്.എന്നാൽ , പണരഹിത സമ്പദ് വ്യവസ്ഥ നിലവിൽ വരുന്നതുകൊണ്ട് മാത്രം സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. ദേശീയ മൊത്ത ഉൽപ്പാദനവും (GDP ) പണവും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളുടേതുമായി തട്ടിച്ചു നോക്കിയാൽ അത്ര മോശമല്ലാത്ത നിലയാണ് ഇന്ത്യയുടേത്.ജപ്പാനിൽ ഇത് 18 %, ഹോങ്കോങ്ങിൽ 14 % എന്നിങ്ങനെയാണെങ്കിൽ ഇന്ത്യയിൽ 12 % ആണ് പ്രസ്തുത അനുപാതം.യൂറോസോൺ രാജ്യങ്ങളിലെ 10 %,ചൈനയിലെ 9 % എന്നിവയേക്കാൾ ഏറെ കൂടുതലുമല്ല ഇന്ത്യയുടെ അനുപാതം. നോർവേയിലും സ്വീഡനിലും ഉള്ള GDP/പണം അനുപാതം കേവലം 2 % ത്തിലും കുറവ് ആണ് ;പക്ഷെ, ഇതേ അനുപാതം നിലനിൽക്കുന്ന നൈജീരിയ അഴിമതിയുടെ കാര്യത്തിൽ ലോകത്തിൽ മുൻപന്തിയിൽവരുന്ന രാജ്യമായും കണക്കാക്കപ്പെടുന്നു! ഇന്ത്യയെ ഒരു പണരഹിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ആലോചന ബുള്ളറ്റ് ട്രെയിൻ സാർവത്രികമാക്കാനുള്ള സ്വപ്നത്തോട് സമാനത പുലർത്തുന്നു. ഈ മാതിരിയുള്ള മോഹങ്ങൾ സാക്ഷാൽക്കരിക്കാനുള്ള യാഥാർഥ്യബോധം ഒട്ടുമില്ലാത്ത പരി ശ്രമങ്ങൾക്ക് കനത്ത വില നല്കേണ്ടിവരുന്നു. ബുള്ളറ്റ് ട്രെയിനുകൾ ഏർപ്പെടുത്താനുള്ള റെയിൽവേയുടെ അഭിനിവേശം മൂലം കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിക്കപ്പെട്ടു. ബുള്ളറ്റ് ട്രെയിനുകൾക്ക് വേണ്ടി മുൻഗണനാക്രമങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ അധോഘടനയുടെ ഭദ്രത നിലനിർത്താൻ ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം കാര്യക്ഷമമായി ചെയ്യുന്നത് മുതൽ , സാധാരണ യാത്രക്കാരുടെ സുരക്ഷിതത്വം വരെയുള്ള സംഗതികളിൽ റെയിൽവേ അനാസ്ഥ കാട്ടുന്ന അതെ സമീപനം തന്നെയാണ് പണരഹിത സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടി നോട്ടുകൾ പിൻവലിച്ചു ജനജീവിതം ദുരിതപൂർണ്ണമാക്കിയ നടപടിയിലും ഉള്ളത്.
സമ്പദ് വ്യവസ്ഥയിലാകെ വൻപിച്ച ഉലച്ചിൽ അടിച്ചേൽപ്പിച്ചും, വലിയ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ അപകടം ക്ഷണിച്ചു വരുത്തിയും നടപ്പാക്കിയ നോട്ടു നിരോധന നടപടിക്ക് ആകപ്പാടെ ഒരു കാര്യത്തിൽ നേട്ടമുണ്ടാക്കാനായി. അനേകം പ്രതിസന്ധികളിൽ പ്പെട്ടു ഉഴറുകയായിരുന്ന ബാങ്കിങ് വ്യവസ്ഥയ്ക്കകത്തേക്ക് കുറെ പണം എത്തിച്ചുകൊടുക്കാൻ അതുകൊണ്ട് സാധിച്ചു. പൊതുമേഖലാ ബാങ്കുകളിൽ കോർപ്പറേറ്റ്കൾ വായ്‌പ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതുമൂലം കിട്ടാക്കടം ഏറിവന്നു അവ നോൺ പെർഫോമിംഗ് അസ്സെറ്റ്‌സ് (NPA )എന്ന നിലയിൽപ്പെടുത്തുകയും കടങ്ങൾ പലതും എഴുതിത്തള്ളുകയും ചെയ്തതോടെയാണ് ബാങ്കുകൾ പ്രതിസന്ധിയിലായത്. എന്നാൽ നോട്ടു നിരോധനം ബാങ്കുകളിലെ പണത്തിന്റെ നില മെച്ചപ്പെടുത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ഇന്ത്യ ആണ്. കാരണം ഒരു വശത്ത് കോർപ്പറേറ്റ് വായ്‌പകൾ എഴുതിത്തള്ളുന്നതും മറുവശത്ത് പുതിയ വായ്‌പകൾ അനുവദിക്കുന്നതും ചാക്രികമായി ആവർത്തിക്കപ്പെടുമ്പോൾ അവരുടെ ലാഭം പെരുകുകയേ ഉള്ളൂ. കോർപ്പറേറ്റ്കൾ ഉണ്ടാക്കുന്ന ബാദ്ധ്യതകളുടെ സാമ്പത്തികഭാരം സാധാരണക്കാരുടെ ചുമലിലേക്ക് പുനർവിതരണം ചെയ്യപ്പെടുകയാണ് ഇതിലൂടെ യാഥാർഥത്തിൽ സംഭവിക്കുന്നത്. .
പുതുതായി കൈവരിച്ച ഭേദപ്പെട്ട സാമ്പത്തിക പദവിയിലൂടെ സാമൂഹ്യശ്രേണിയുടെ ഉയർന്ന പടവുകളിലേയ്ക്ക് കയറിക്കൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തെ സംബന്ധിച്ചേടത്തോളം പണരഹിതമായ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കുള്ള സാദ്ധ്യത തീർച്ചയായും ആകർഷകമായ ഒരാശയമാണ്.എന്നാൽ , പണരഹിത സമ്പദ് വ്യവസ്ഥ നിലവിൽ വരുന്നതുകൊണ്ട് മാത്രം സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. ദേശീയ മൊത്ത ഉൽപ്പാദനവും (GDP ) പണവും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളുടേതുമായി തട്ടിച്ചു നോക്കിയാൽ അത്ര മോശമല്ലാത്ത നിലയാണ് ഇന്ത്യയുടേത്.ജപ്പാനിൽ ഇത് 18 %, ഹോങ്കോങ്ങിൽ 14 % എന്നിങ്ങനെയാണെങ്കിൽ ഇന്ത്യയിൽ 12 % ആണ് പ്രസ്തുത അനുപാതം.യൂറോസോൺ രാജ്യങ്ങളിലെ 10 %,ചൈനയിലെ 9 % എന്നിവയേക്കാൾ ഏറെ കൂടുതലുമല്ല ഇന്ത്യയുടെ അനുപാതം. നോർവേയിലും സ്വീഡനിലും ഉള്ള GDP/പണം അനുപാതം കേവലം 2 % ത്തിലും കുറവ് ആണ് ;പക്ഷെ, ഇതേ അനുപാതം നിലനിൽക്കുന്ന നൈജീരിയ അഴിമതിയുടെ കാര്യത്തിൽ ലോകത്തിൽ മുൻപന്തിയിൽവരുന്ന രാജ്യമായും കണക്കാക്കപ്പെടുന്നു! ഇന്ത്യയെ ഒരു പണരഹിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ആലോചന ബുള്ളറ്റ് ട്രെയിൻ സാർവത്രികമാക്കാനുള്ള സ്വപ്നത്തോട് സമാനത പുലർത്തുന്നു. ഈ മാതിരിയുള്ള മോഹങ്ങൾ സാക്ഷാൽക്കരിക്കാനുള്ള യാഥാർഥ്യബോധം ഒട്ടുമില്ലാത്ത പരി ശ്രമങ്ങൾക്ക് കനത്ത വില നല്കേണ്ടിവരുന്നു. ബുള്ളറ്റ് ട്രെയിനുകൾ ഏർപ്പെടുത്താനുള്ള റെയിൽവേയുടെ അഭിനിവേശം മൂലം കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിക്കപ്പെട്ടു. ബുള്ളറ്റ് ട്രെയിനുകൾക്ക് വേണ്ടി മുൻഗണനാക്രമങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ അധോഘടനയുടെ ഭദ്രത നിലനിർത്താൻ ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം കാര്യക്ഷമമായി ചെയ്യുന്നത് മുതൽ , സാധാരണ യാത്രക്കാരുടെ സുരക്ഷിതത്വം വരെയുള്ള സംഗതികളിൽ റെയിൽവേ അനാസ്ഥ കാട്ടുന്ന അതെ സമീപനം തന്നെയാണ് പണരഹിത സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടി നോട്ടുകൾ പിൻവലിച്ചു ജനജീവിതം ദുരിതപൂർണ്ണമാക്കിയ നടപടിയിലും ഉള്ളത്.
സമ്പദ് വ്യവസ്ഥയിലാകെ വൻപിച്ച ഉലച്ചിൽ അടിച്ചേൽപ്പിച്ചും, വലിയ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ അപകടം ക്ഷണിച്ചു വരുത്തിയും നടപ്പാക്കിയ നോട്ടു നിരോധന നടപടിക്ക് ആകപ്പാടെ ഒരു കാര്യത്തിൽ നേട്ടമുണ്ടാക്കാനായി. അനേകം പ്രതിസന്ധികളിൽ പ്പെട്ടു ഉഴറുകയായിരുന്ന ബാങ്കിങ് വ്യവസ്ഥയ്ക്കകത്തേക്ക് കുറെ പണം എത്തിച്ചുകൊടുക്കാൻ അതുകൊണ്ട് സാധിച്ചു. പൊതുമേഖലാ ബാങ്കുകളിൽ കോർപ്പറേറ്റ്കൾ വായ്‌പ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതുമൂലം കിട്ടാക്കടം ഏറിവന്നു അവ നോൺ പെർഫോമിംഗ് അസ്സെറ്റ്‌സ് (NPA )എന്ന നിലയിൽപ്പെടുത്തുകയും കടങ്ങൾ പലതും എഴുതിത്തള്ളുകയും ചെയ്തതോടെയാണ് ബാങ്കുകൾ പ്രതിസന്ധിയിലായത്. എന്നാൽ നോട്ടു നിരോധനം ബാങ്കുകളിലെ പണത്തിന്റെ നില മെച്ചപ്പെടുത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് നേരത്തെ പറഞ്ഞ കോർപ്പറേറ്റ് ഇന്ത്യ ആണ്. കാരണം ഒരു വശത്ത് കോർപ്പറേറ്റ് വായ്‌പകൾ എഴുതിത്തള്ളുന്നതും മറുവശത്ത് പുതിയ വായ്‌പകൾ അനുവദിക്കുന്നതും ചാക്രികമായി ആവർത്തിക്കപ്പെടുമ്പോൾ അവരുടെ ലാഭം പെരുകുകയേ ഉള്ളൂ. കോർപ്പറേറ്റ്കൾ ഉണ്ടാക്കുന്ന ബാദ്ധ്യതകളുടെ സാമ്പത്തികഭാരം സാധാരണക്കാരുടെ ചുമലിലേക്ക് പുനർവിതരണം ചെയ്യപ്പെടുകയാണ് ഇതിലൂടെ യാഥാർഥത്തിൽ സംഭവിക്കുന്നത്. .
Interestingly enough, while upwardly mobile India finds the technological
reality and possibility of cashless digital transactions quite an enchanting
idea, we must keep in mind that a cashless economy per se provides no
guarantee against economic corruption or various other economic crimes. Indeed,
in terms of cash-to-GDP ratio India does not compare too unfavourably with the
developed world, the Indian ratio of a little above 12 percent is way below
that of Japan (above 18%) and Hong Kong (above 14%) and not too high compared
to the Euro zone countries (10%) or China (above 9%). And a country like
Nigeria which finds itself in the same bracket with Norway and Sweden (all less
than 2%) is perceived as one of the world’s most corrupt countries! Turning
India today into a cashless economy is an elitist fancy quite akin to the
bullet train idea. But these whims and fancies are exacting a heavy price – while
the bullet train fancy is pushing the railways away from the basic question of
infrastructural maintenance and amenity and safety of common passengers, the
craze for going cashless has already resulted in the growing demonetization
disaster.
At the cost of a huge disruption of the economy and the danger of a major
slowdown, the demonetization drive has of course achieved one tangible result:
a massive injection of cash into the crisis-ridden banking system. It is well
known that the banks had been reeling under a growing burden of Non Performing
Assets (thanks primarily to the loans piled up by corporate India, loans that
are hardly repaid and now being written off) and they will be the only ones to
heave a sigh of relief. But if the easing of the banking crisis only reinforces
the existing lending pattern, the whole thing will mean nothing but an adverse
redistribution of the burden for the common people.
നോട്ട് നിർവീര്യമാക്കലിനുപിന്നിലെ സാമ്പത്തിക യുക്തി ഏറെ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. പക്ഷെ, ഇത് നടപ്പാക്കിയതിനു തൊട്ടു പിന്നാലെ പ്രചരിപ്പിക്കപ്പെട്ട രാഷ്ട്രീയ വ്യവഹാരങ്ങൾ വിശേഷിച്ചും വഞ്ചനയും അപകടങ്ങളും ഉൾക്കൊള്ളുന്നവയാണ്. നോട്ടുകൾ റദ്ദുചെയ്യാനുള്ള ആലോചനയും ശ്രദ്ധാപൂർവമായ ആസൂത്രണങ്ങളും തുടങ്ങിയിട്ട് കുറച്ചുകാലമായി എന്നാണു സർക്കാർ അവകാശപ്പെടുന്നത്.2016 ഏപ്രിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ വൃത്തങ്ങളിൽനിന്നും നോട്ടുകൾ റദ്ദാക്കുന്നത് സംബന്ധിച്ച ചില 'അഭ്യൂഹങ്ങൾ' പുറത്തുവരികയുണ്ടായി; എന്നാൽ,2016 സെപ്റ്റംബർ 4 വരെ റിസർവ് ബാങ്ക് ഗവർണറായി ഇരുന്ന രഘുറാം രാജൻ ഈ ആശയത്തിന് തീർത്തും എതിരായിരുന്നെന്ന കാര്യം സ്പഷ്ടമായിരിക്കേ, ഏത് സംവിധാനത്തിന്ന് കീഴിൽ, ആരുടെ മേൽനോട്ടത്തിലായിരുന്നു നേരത്തെ പറഞ്ഞ തയ്യാറെടുപ്പുകൾ നടന്നത്? ഒരു പ്രത്യേക ബ്രാൻഡ് ഡിജിറ്റൽ വാലെറ്റിന്റെ പരസ്യത്തിൽ പ്രധാനമന്ത്രയിയുടെ ചിത്രം രായ്ക്കുരാമാനം വന്നതും ,നോട്ടു റദ്ദാക്കലിന് ശേഷമുള്ള നാളുകളിൽ ലഭിച്ച അനുകൂലമായ അവസരം മുതലെടുത്ത് ആ ബ്രാൻഡിന്റെ ഉടമസ്ഥർ വൻ തുകയ്ക്കുള്ള ബിസ്സിനസ് ഈ മേഖലയിൽ ഉണ്ടാക്കിയെടുത്തതും ഇതുമായി കൂട്ടിവായിക്കേണ്ട വസ്തുതകളാണ്. .
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു നോട്ടു റദ്ദാക്കൽ നടപടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയ്ക്ക് എന്തുകൊണ്ട് ഈ വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ ഇതേവരെ കഴിയുന്നില്ല എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണ്. സംഭവത്തിനു ശീഷം പാർലമെന്റിൽ ഒരിയ്‌ക്കൽപ്പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പ്രധാനമന്ത്രി പിന്നീട് ചെയ്യുന്നത് നോട്ട് റദ്ദാക്കലിനെപ്പറ്റിയുള്ള ജന ങ്ങളുടെ പ്രതികരണം നേരിട്ടറിയാൻ എന്ന ഭാവത്തിൽ ഒരു 'ആപ്പ്' ഉണ്ടാക്കി പ്രചരിപ്പിക്കൽ ആയിരുന്നു.
പ്രസ്തുത ആപ്പ് വഴി ഹിതപരിശോധന നടത്തിയ മോദി രാജ്യത്തിലെ ഭൂരിപക്ഷം പൗരന്മാരും തന്റെ നോട്ടു റദ്ദാക്കൽ നടപടിയെ അനുകൂലിക്കുന്നുവെന്നു വരുത്താൻ ശ്രമിച്ചു. പക്ഷെ, അത് ഡിജിറ്റൽ ശാക്തീകരണം കൈവരിച്ച ഒരു ന്യൂനപക്ഷത്തെ മാത്രം ലാക്കാക്കി നേടിയെടുക്കുന്ന 'നിർമ്മിത അനുമതി'യാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ അഭിപ്രായം ആരായുന്നതിന്നു എന്ന് അവകാശപ്പെട്ട ആപ്പിൽ കൊടുത്ത ചോദ്യാവലിയിലെ ഭൂരിപക്ഷം ഇനങ്ങളും തയ്യാറാക്കപ്പെട്ടിരുന്നത് വിയോജിപ്പ് രേഖപ്പെടുത്താൻ ഇടമില്ലാത്തവിധം ആയിരുന്നു. ഭൂരിപക്ഷം ജനങ്ങളെയും പരിഗണിക്കുകപോലും ചെയ്യാത്ത 'ഡിജിറ്റൽ വിഭജനം' ഇത്രയും സ്പഷ്ടമായി മറനീക്കി പുറത്തുവന്ന അനുഭവം മുൻപൊരിക്കലും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. നരേന്ദ്രമോദിയുടെയും അദ്ദേഹത്തെ വാഴ്ത്തിപ്പറയുന്ന ബിജെപി- സംഘ പരിവാർ സംഘടനകളുടെയും പ്രതികരണങ്ങൾ സാമാന്യ ജനങ്ങളുടെ ദുരിതങ്ങളിൽ ഏതോ തരത്തിൽ സ്വയം സംതൃപ്തി കണ്ടെത്തുന്നതും, ഡസൻ കണക്കിന് മരണങ്ങളടക്കമുള്ള ഒട്ടേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോഴും ജനങ്ങളെ ആക്ഷേപിക്കുന്നതും ആയിരുന്നു.
നോട്ട് നിർവീര്യമാക്കലിനുപിന്നിലെ സാമ്പത്തിക യുക്തി ഏറെ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. പക്ഷെ, ഇത് നടപ്പാക്കിയതിനു തൊട്ടു പിന്നാലെ പ്രചരിപ്പിക്കപ്പെട്ട രാഷ്ട്രീയ വ്യവഹാരങ്ങൾ വിശേഷിച്ചും വഞ്ചനയും അപകടങ്ങളും ഉൾക്കൊള്ളുന്നവയാണ്. നോട്ടുകൾ റദ്ദുചെയ്യാനുള്ള ആലോചനയും ശ്രദ്ധാപൂർവമായ ആസൂത്രണങ്ങളും തുടങ്ങിയിട്ട് കുറച്ചുകാലമായി എന്നാണു സർക്കാർ അവകാശപ്പെടുന്നത്.2016 ഏപ്രിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ വൃത്തങ്ങളിൽനിന്നും നോട്ടുകൾ റദ്ദാക്കുന്നത് സംബന്ധിച്ച ചില 'അഭ്യൂഹങ്ങൾ' പുറത്തുവരികയുണ്ടായി; എന്നാൽ,2016 സെപ്റ്റംബർ 4 വരെ റിസർവ് ബാങ്ക് ഗവർണറായി ഇരുന്ന രഘുറാം രാജൻ ഈ ആശയത്തിന് തീർത്തും എതിരായിരുന്നെന്ന കാര്യം സ്പഷ്ടമായിരിക്കേ, ഏത് സംവിധാനത്തിന്ന് കീഴിൽ, ആരുടെ മേൽനോട്ടത്തിലായിരുന്നു നേരത്തെ പറഞ്ഞ തയ്യാറെടുപ്പുകൾ നടന്നത്? ഒരു പ്രത്യേക ബ്രാൻഡ് ഡിജിറ്റൽ വാലെറ്റിന്റെ പരസ്യത്തിൽ പ്രധാനമന്ത്രയിയുടെ ചിത്രം രായ്ക്കുരാമാനം വന്നതും ,നോട്ടു റദ്ദാക്കലിന് ശേഷമുള്ള നാളുകളിൽ ലഭിച്ച അനുകൂലമായ അവസരം മുതലെടുത്ത് ആ ബ്രാൻഡിന്റെ ഉടമസ്ഥർ വൻ തുകയ്ക്കുള്ള ബിസ്സിനസ് ഈ മേഖലയിൽ ഉണ്ടാക്കിയെടുത്തതും ഇതുമായി കൂട്ടിവായിക്കേണ്ട വസ്തുതകളാണ്. .
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു നോട്ടു റദ്ദാക്കൽ നടപടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയ്ക്ക് എന്തുകൊണ്ട് ഈ വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ ഇതേവരെ കഴിയുന്നില്ല എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണ്. സംഭവത്തിനു ശീഷം പാർലമെന്റിൽ ഒരിയ്‌ക്കൽപ്പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പ്രധാനമന്ത്രി പിന്നീട് ചെയ്യുന്നത് നോട്ട് റദ്ദാക്കലിനെപ്പറ്റിയുള്ള ജന ങ്ങളുടെ പ്രതികരണം നേരിട്ടറിയാൻ എന്ന ഭാവത്തിൽ ഒരു 'ആപ്പ്' ഉണ്ടാക്കി പ്രചരിപ്പിക്കൽ ആയിരുന്നു.
പ്രസ്തുത ആപ്പ് വഴി ഹിതപരിശോധന നടത്തിയ മോദി രാജ്യത്തിലെ ഭൂരിപക്ഷം പൗരന്മാരും തന്റെ നോട്ടു റദ്ദാക്കൽ നടപടിയെ അനുകൂലിക്കുന്നുവെന്നു വരുത്താൻ ശ്രമിച്ചു. പക്ഷെ, അത് ഡിജിറ്റൽ ശാക്തീകരണം കൈവരിച്ച ഒരു ന്യൂനപക്ഷത്തെ മാത്രം ലാക്കാക്കി നേടിയെടുക്കുന്ന 'നിർമ്മിത അനുമതി'യാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ അഭിപ്രായം ആരായുന്നതിന്നു എന്ന് അവകാശപ്പെട്ട ആപ്പിൽ കൊടുത്ത ചോദ്യാവലിയിലെ ഭൂരിപക്ഷം ഇനങ്ങളും തയ്യാറാക്കപ്പെട്ടിരുന്നത് വിയോജിപ്പ് രേഖപ്പെടുത്താൻ ഇടമില്ലാത്തവിധം ആയിരുന്നു. ഭൂരിപക്ഷം ജനങ്ങളെയും പരിഗണിക്കുകപോലും ചെയ്യാത്ത 'ഡിജിറ്റൽ വിഭജനം' ഇത്രയും സ്പഷ്ടമായി മറനീക്കി പുറത്തുവന്ന അനുഭവം മുൻപൊരിക്കലും ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. നരേന്ദ്രമോദിയുടെയും അദ്ദേഹത്തെ വാഴ്ത്തിപ്പറയുന്ന ബിജെപി- സംഘ പരിവാർ സംഘടനകളുടെയും പ്രതികരണങ്ങൾ സാമാന്യ ജനങ്ങളുടെ ദുരിതങ്ങളിൽ ഏതോ തരത്തിൽ സ്വയം സംതൃപ്തി കണ്ടെത്തുന്നതും, ഡസൻ കണക്കിന് മരണങ്ങളടക്കമുള്ള ഒട്ടേറെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോഴും ജനങ്ങളെ ആക്ഷേപിക്കുന്നതും ആയിരുന്നു.
While the economics of demonetization is clearly dubious, it is the
accompanying political process and discourse which are particularly deceptive
and dangerous. The government claims that the planning and preparation for
demonetization was underway for quite some time. In April 2016 we had the SBI
talking of ‘rumours’ of demonetization, and the previous RBI Governor Raghuram
Rajan who held office till 4 September 2016 was known to have been against the
idea of demonetization. What then was the institutional mechanism that took
this momentous decision and oversaw its planning and preparation? And how did
the PM’s picture appear overnight in advertisements promoting a particular
brand of digital wallet which is aggressively marketing itself using
demonetization and the resultant cash crunch as a rare business opportunity?
The Prime Minister made the announcement in a televised address to the
nation but refused to face Parliament on this issue. And now he has launched an
app to ascertain people’s views on demonetization (and that too without
offering them an option to disagree on most questions!), making it absolutely
clear that it is only the manufactured consent of the digitally empowered that
he cares about, the experience of the digitally excluded and dissenting views
just do not matter. The subversion of parliamentary democracy and the arrogant
flaunting of the digital divide have never been starker. Equally revealing has
been the reaction of Narendra Modi and the Sangh-BJP establishment (ranging
from outright denial and trivialization to sadistic derision and emotional
blackmailing) to the disastrous fallout of demonetization, the traumatic
economic disruption and mounting miseries of the people including scores of
demonetization deaths.
ജനങ്ങളുടെ അടിച്ചേൽപ്പിച്ച കഷ്ടപ്പാടുകൾ എല്ലാം രാജ്യത്തെ കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ നിന്നും കരാകെട്ടുവാനാണ് എന്ന് മോദിയും കൂട്ടരും അവകാശപ്പെടുമ്പോഴും, ന്യായമായ വഴികളിലൂടെ സമ്പാദിച്ചു ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം എടുക്കാൻ ജനങ്ങളെ അനുവദിക്കാതിരിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാനപരമായ അവകാശനിഷേധങ്ങൾ തുടരുകയാണ്.ഇവയെല്ലാം താൽക്കാലികമായ നിസ്സാര ബുദ്ധിമുട്ടുകൾ ആണെന്നും , രാജ്യനന്മയ്ക്കു വേണ്ടി ആളുകൾ ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്നുമാണ് മോഡി പറയുന്നത്.സമ്പന്ന വിഭാഗത്തെ ശിക്ഷിച്ചു സാമ്പത്തിക സമത്വം ഉറപ്പുവരുത്താനുള്ള പാക്കേജിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് പറയാനുള്ള ഔദ്ധത്യം പോലും കാട്ടാൻ മോദിയുടെ അനുയായികൾക്ക് മടിയില്ല. ഒരാൾക്ക് ഒരു വോട്ട് എന്ന തത്വം പ്രയോഗിക്കുന്ന വ്യവസ്ഥയിൽ രാഷ്ട്രീയാധികാരം അതിസമ്പന്നരായ ഒരു വിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത് പോലെ തന്നെയാണ് താൽക്കാലികമായി നോട്ടുകൾക്ക് റേഷൻ ഏർപ്പെടുത്തുകവഴി സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തപ്പെടും എന്ന വാദത്തിന്റേയും ഗതി എന്ന് മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ടിവരില്ല. ഇതോട് ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരുകാര്യം, 2005 നു മുൻപ് ഇറങ്ങിയ 500 രൂപാ നോട്ടുകൾ UPA സർക്കാർ റദ്ദു ചെയ്ത നടപടിയെ പാവപ്പെട്ടവർക്കെതിരായതും , വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതുമായ ഒരു പ്രഹസനമെന്ന നിലക്ക് വിമർശിച്ചവരാണ് അതിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ നോട്ട് റദ്ദാക്കൽ നടപടിയുമായി രംഗത്തുവന്നത് എന്നാണ്. ബി ജെ പി സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരിച്ച ധനനിക്ഷേപ പദ്ധതി (Liberalised Remittance Scheme ) യനുസരിച്ചു വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു വർഷത്തിൽ രണ്ടര ലക്ഷം യു എസ് ഡോളർ വരെ ബാങ്കിൽ നിക്ഷേപിക്കാനും, തത്തുല്യമായ സംഖ്യ വിദേശ യാത്രകളിൽ യു എസ് ഡോളറായി ഒരു വർഷം കയ്യിൽ കൊണ്ടുനടക്കാനും അനുവാദമുണ്ട്.
ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്ന വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്ന സാമ്പത്തിക യുക്തിയേയും , ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന വ്യാജമായ അവകാശവാദത്തോടെ നടപ്പാക്കിയ നോട്ടു റദ്ദാക്കൽ നടപടിയുടെ രാഷ്ട്രീയത്തേയും തുറന്നു കാട്ടുകയും ധീരമായി ചെറുക്കുകയും ചെയ്യാൻ വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റ് പ്രവർത്തകരും പൊരുതുന്ന മറ്റു ജനകീയ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണം. ഈ രാജ്യത്തിലെ സാധാരണ ജനജീവിതം ദുരിതമയമാക്കിക്കൊണ്ട് നോട്ടു റദ്ദാക്കൽ നടപ്പാക്കിയ സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കണം. പകരം വെക്കാൻ ആവശ്യത്തിന് കറൻസിനോട്ടുകൾ ലഭ്യമാക്കാതെയാണ് വ്യാപകമായി പ്രചാരത്തിലിരുന്ന നോട്ടുകൾ സർക്കാർ പെട്ടെന്ന് റദ്ദു ചെയ്തത്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ കർഷകജനതയുടെ സാമ്പത്തിക നിലനിൽപ്പിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നതും, ഏത് സാമ്പത്തിക ആവശ്യങ്ങൾക്കും ഗ്രാമീണർ ആദ്യം ഓടിച്ചെല്ലുന്നതുമായ സഹകരണ ബാങ്കുകൾക്ക് മുഴുവൻ പ്രവർത്തനസ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചു കിട്ടേണ്ടത് ജനങ്ങളുടെ ഒരു അടിയന്തര ആവശ്യമാണ്.
നോട്ടുറദ്ദാക്കലിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ടുണ്ടായ ഓരോ മരണത്തിനും സർക്കാർ സമാധാനം പറയണം. നഷ്ടപ്പെട്ട ജീവന്നും സാമ്പത്തിക ദുരിതങ്ങൾക്കും ഉചിതമായ നഷ്ടപരിഹാരം വേണം. തുടർച്ചയായ വരൾച്ചാ ദുരിതങ്ങൾക്കും ദീർഘകാലമായി പരിഹാരമില്ലാത്ത തുടരുന്ന കാർഷിക പ്രതിസന്ധിയുടെയും നടുവിൽ കർഷകർ അടുത്ത വിളയ്ക്ക് വിത്തിറക്കുന്ന സീസണിൽ ആണ് അവരുടെ ദുരിതങ്ങൾ പിന്നേയും പെരുപ്പിച്ചു കൊണ്ട് സർക്കാർ നോട്ടുകൾ റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ എല്ലാ കാർഷിക വായ്പ്പകളും റദ്ദാക്കുകയും ,കാർഷിക നിവേശങ്ങൾ സൗജന്യമായി കർഷകർക്ക് ലഭ്യമാക്കുകയുമാണ് സർക്കാർ ചുരുങ്ങിയ പക്ഷം ചെയ്യേണ്ടത്. ഗ്രാമീണ മേഖലയിൽ പണിയെടുക്കുന്നവർ , കർഷകത്തൊഴിലാളികൾ , ചെറുകിട കച്ചവടക്കാർ ,ഗതാഗത സേവനങ്ങളിൽ പണിയെടുക്കുന്നവർ, അനൗപചാരിക മേഖലകളിലെ അസംഘടിത തൊഴിലാളികൾ ,തെരുവ് കച്ചവടക്കാർ , ദിവസക്കൂലി ചെയ്യുന്നവർ, എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ വഴിമുട്ടിയതിനു സർക്കാർ നഷ്ടപരിഹാരം നൽകണം.
ജനങ്ങളുടെ അടിച്ചേൽപ്പിച്ച കഷ്ടപ്പാടുകൾ എല്ലാം രാജ്യത്തെ കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ നിന്നും കരാകെട്ടുവാനാണ് എന്ന് മോദിയും കൂട്ടരും അവകാശപ്പെടുമ്പോഴും, ന്യായമായ വഴികളിലൂടെ സമ്പാദിച്ചു ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം എടുക്കാൻ ജനങ്ങളെ അനുവദിക്കാതിരിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാനപരമായ അവകാശനിഷേധങ്ങൾ തുടരുകയാണ്.ഇവയെല്ലാം താൽക്കാലികമായ നിസ്സാര ബുദ്ധിമുട്ടുകൾ ആണെന്നും , രാജ്യനന്മയ്ക്കു വേണ്ടി ആളുകൾ ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്നുമാണ് മോഡി പറയുന്നത്.സമ്പന്ന വിഭാഗത്തെ ശിക്ഷിച്ചു സാമ്പത്തിക സമത്വം ഉറപ്പുവരുത്താനുള്ള പാക്കേജിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് പറയാനുള്ള ഔദ്ധത്യം പോലും കാട്ടാൻ മോദിയുടെ അനുയായികൾക്ക് മടിയില്ല. ഒരാൾക്ക് ഒരു വോട്ട് എന്ന തത്വം പ്രയോഗിക്കുന്ന വ്യവസ്ഥയിൽ രാഷ്ട്രീയാധികാരം അതിസമ്പന്നരായ ഒരു വിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത് പോലെ തന്നെയാണ് താൽക്കാലികമായി നോട്ടുകൾക്ക് റേഷൻ ഏർപ്പെടുത്തുകവഴി സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തപ്പെടും എന്ന വാദത്തിന്റേയും ഗതി എന്ന് മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ടിവരില്ല. ഇതോട് ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരുകാര്യം, 2005 നു മുൻപ് ഇറങ്ങിയ 500 രൂപാ നോട്ടുകൾ UPA സർക്കാർ റദ്ദു ചെയ്ത നടപടിയെ പാവപ്പെട്ടവർക്കെതിരായതും , വിദേശ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നതുമായ ഒരു പ്രഹസനമെന്ന നിലക്ക് വിമർശിച്ചവരാണ് അതിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ നോട്ട് റദ്ദാക്കൽ നടപടിയുമായി രംഗത്തുവന്നത് എന്നാണ്. ബി ജെ പി സർക്കാർ കൊണ്ടുവന്ന ഉദാരവൽക്കരിച്ച ധനനിക്ഷേപ പദ്ധതി (Liberalised Remittance Scheme ) യനുസരിച്ചു വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു വർഷത്തിൽ രണ്ടര ലക്ഷം യു എസ് ഡോളർ വരെ ബാങ്കിൽ നിക്ഷേപിക്കാനും, തത്തുല്യമായ സംഖ്യ വിദേശ യാത്രകളിൽ യു എസ് ഡോളറായി ഒരു വർഷം കയ്യിൽ കൊണ്ടുനടക്കാനും അനുവാദമുണ്ട്.
ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്ന വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്ന സാമ്പത്തിക യുക്തിയേയും , ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്ന വ്യാജമായ അവകാശവാദത്തോടെ നടപ്പാക്കിയ നോട്ടു റദ്ദാക്കൽ നടപടിയുടെ രാഷ്ട്രീയത്തേയും തുറന്നു കാട്ടുകയും ധീരമായി ചെറുക്കുകയും ചെയ്യാൻ വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റ് പ്രവർത്തകരും പൊരുതുന്ന മറ്റു ജനകീയ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണം. ഈ രാജ്യത്തിലെ സാധാരണ ജനജീവിതം ദുരിതമയമാക്കിക്കൊണ്ട് നോട്ടു റദ്ദാക്കൽ നടപ്പാക്കിയ സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കണം. പകരം വെക്കാൻ ആവശ്യത്തിന് കറൻസിനോട്ടുകൾ ലഭ്യമാക്കാതെയാണ് വ്യാപകമായി പ്രചാരത്തിലിരുന്ന നോട്ടുകൾ സർക്കാർ പെട്ടെന്ന് റദ്ദു ചെയ്തത്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ കർഷകജനതയുടെ സാമ്പത്തിക നിലനിൽപ്പിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നതും, ഏത് സാമ്പത്തിക ആവശ്യങ്ങൾക്കും ഗ്രാമീണർ ആദ്യം ഓടിച്ചെല്ലുന്നതുമായ സഹകരണ ബാങ്കുകൾക്ക് മുഴുവൻ പ്രവർത്തനസ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചു കിട്ടേണ്ടത് ജനങ്ങളുടെ ഒരു അടിയന്തര ആവശ്യമാണ്.
നോട്ടുറദ്ദാക്കലിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ടുണ്ടായ ഓരോ മരണത്തിനും സർക്കാർ സമാധാനം പറയണം. നഷ്ടപ്പെട്ട ജീവന്നും സാമ്പത്തിക ദുരിതങ്ങൾക്കും ഉചിതമായ നഷ്ടപരിഹാരം വേണം. തുടർച്ചയായ വരൾച്ചാ ദുരിതങ്ങൾക്കും ദീർഘകാലമായി പരിഹാരമില്ലാത്ത തുടരുന്ന കാർഷിക പ്രതിസന്ധിയുടെയും നടുവിൽ കർഷകർ അടുത്ത വിളയ്ക്ക് വിത്തിറക്കുന്ന സീസണിൽ ആണ് അവരുടെ ദുരിതങ്ങൾ പിന്നേയും പെരുപ്പിച്ചു കൊണ്ട് സർക്കാർ നോട്ടുകൾ റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ എല്ലാ കാർഷിക വായ്പ്പകളും റദ്ദാക്കുകയും ,കാർഷിക നിവേശങ്ങൾ സൗജന്യമായി കർഷകർക്ക് ലഭ്യമാക്കുകയുമാണ് സർക്കാർ ചുരുങ്ങിയ പക്ഷം ചെയ്യേണ്ടത്. ഗ്രാമീണ മേഖലയിൽ പണിയെടുക്കുന്നവർ , കർഷകത്തൊഴിലാളികൾ , ചെറുകിട കച്ചവടക്കാർ ,ഗതാഗത സേവനങ്ങളിൽ പണിയെടുക്കുന്നവർ, അനൗപചാരിക മേഖലകളിലെ അസംഘടിത തൊഴിലാളികൾ ,തെരുവ് കച്ചവടക്കാർ , ദിവസക്കൂലി ചെയ്യുന്നവർ, എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ വഴിമുട്ടിയതിനു സർക്കാർ നഷ്ടപരിഹാരം നൽകണം.
All the miseries being inflicted on the people, and the violation of so
many rights, including the most basic right of being able to access one’s own
hard-earned money, are being trivialized as a temporary inconvenience and
glorified as a sacrifice for a corruption free India. And audaciously enough,
the government is packaging the whole thing as a measure to promote economic
equality and punish the rich. But it is not difficult to understand that just
as the principle of one person one vote has not stopped the concentration of
political power in the hands of the super rich, the temporary rationing of
notes too is not going to bridge the growing rich-poor divide in the society.
It is also instructive to note that when the UPA government went for a partial
demonetization exercise by withdrawing currency notes printed before 2005, the
BJP had dubbed it an anti-poor diversionary exercise to obfuscate the real
issue of black money stashed away in foreign banks! Interestingly, the Modi
government has raised the limit of the Liberalised Remittance Scheme to allow
Indian citizens to remit annually as much as 2.5 lakh US dollars abroad apart
from the right to carry another 2.5 lakh dollars per year for every person
going on foreign trips.
Revolutionary communists and all other forces of people’s movements must
boldly resist the disastrous economics and populist politics of demonetization.
The government must be held accountable for the reckless manner in which it
inflicted the ill-conceived idea of demonetization and the disastrous fallout
that has engulfed the common people in its wake. There can be no scrapping or
restricting any widely used currency without adequate availability of
replacement notes. The cooperative banks, which are the lifeline of the rural
economy and the bank of first resort for the bulk of India’s agricultural
population, must be allowed to discharge their full functions.
The government must answer for every demonetization death and must
compensate the people for the loss of livelihood and economic disruption. For
the peasantry, reeling under successive droughts and a chronic agrarian crisis,
the demonetization has been a brutal blow in the midst of the busy sowing
season, and the least that the government must do is to waive all farm loans
and ensure free supply of inputs. Similarly, agricultural labourers, other
rural workers, small traders and transporters, unorganized/informal sector
workers and daily wagers, street vendors and greengrocers who have all been hit
hard by the reckless note ban must be adequately compensated for their loss of
livelihood.
കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ കടുത്ത നടപടിയെടുക്കുന്നുവെന്നു അവകാശപ്പെട്ട് മുകളിൽ വിവരിച്ചതരത്തിലുള്ള ദ്രോഹങ്ങളെല്ലാം ജങ്ങളുടെമേലെ അടിച്ചേൽപ്പിച്ച സർക്കാർ കള്ളപ്പണത്തനും അഴിമതിയ്ക്കും എതിരെ യാഥാർത്ഥത്തിൽ എന്താണ് ചെയ്തത് എന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. മനഃപൂർവ്വം വലിയ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ ആൾക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സർക്കാരിൽ അടക്കേണ്ട തുകകൾ അവരെക്കൊണ്ട് അടപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അങ്ങിനെ പെരുമാറുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും വേണം. വിദേശ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പനാമാ പേപ്പറുകളിലൂടെ വെളിപ്പെട്ടിട്ടുണ്ട് .നികുതിവെട്ടിപ്പ് നടത്താൻ ഒത്താശകൾ ചെയ്യാൻ രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലികളായി അനേക കോടികൾ വിതരണം ചെയ്തതിന്റെ രേഖകൾ സഹാര -ബിർലാ ഡയറിയുടെ രൂപത്തിൽ പരസ്യമായിട്ടുണ്ട്. യാതൊരു മറയുമില്ലാതെ പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞ ആ രേഖകളുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ടവരെക്കൊണ്ട് സർക്കാർഉത്തരം പറയിപ്പിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും വേണം. ബിസിനസ്സ് - രാഷ്ട്രീയ കൂട്ടുകെട്ടിനെ പൊളിക്കാതെ കള്ളപ്പണക്കാർക്കെതിരായുള്ള ഒരു നടപടിയും സാദ്ധ്യ മാവുകയില്ല എന്നതാണ് ഇവയില്നിന്നെല്ലാം അന്തിമമായി ഉരുത്തിരിയുന്ന സത്യം. അതിനാൽ, രാഷ്ട്രീയപ്പാർട്ടികളെ അവയുടെ സാമ്പത്തിക സ്രോതസ്സുകൾ പരസ്യമാക്കാൻ നിർബന്ധിക്കുന്നതും കോർപ്പറേറ്റ് ഫണ്ടിങ് നിർത്തൽ ചെയ്യുന്നതും തെരഞ്ഞെടുപ്പ് ചെലവുകൾക്ക് കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഒരു സംവിധാനം അത്യാവശ്യമാണ്.
നോട്ടു റദ്ദാക്കൽ, മോദി സർക്കാരിനെ സംബന്ധിച്ചേടത്തോളം അതിന്റെ സ്വേച്ഛാധികാര അജൻഡയുടെ ഭാഗമാണ്. ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെട്ട ഒരു ഭരണ ക്ലിക് നാല് ദശാബ്ദങ്ങൾ മുൻപ് നടപ്പാക്കിയ സ്വേച്ഛാധിപത്യപരമായ നയങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. അന്ന് പത്രങ്ങൾക്കെതിരെ സെൻസർഷിപ്പ് ഏർപ്പെടുത്തലും ഗ്രാമീണരെ കൂട്ടത്തോടെ നിർബന്ധ വന്ധ്യംകരണത്തിന് വിധേയരാക്കലും നഗരങ്ങൾ മോടിപിടിപ്പിക്കുന്നതിനു വേണ്ടി ദരിദ്രരെ ഒഴിപ്പിക്കലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തലും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും റദ്ദാക്കലും , പാർലമെന്ററി ജനാധിപത്യത്തെ സസ്‌പെൻഡ് ചെയ്ത് പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും ജെയിലുകളിൽ പാർപ്പിക്കുകയും ഒക്കെയായിരുന്നു ഇന്ദിരയും സഞ്ജയും ചെയ്തിരുന്നതെങ്കിൽ ഇന്ന് മോദി സർക്കാർ ചെയ്യുന്നത് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന പ്രവൃത്തികളാണ്. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും രാഷ്ട്രീയത്തെ സൈനികവൽക്കരിക്കാനും ശ്രമിക്കുന്ന മോദി മാധ്യമസ്വാതന്ത്ര്യത്തിനു മേലെയും ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. പാർലമെന്ററി നടപടിക്രമങ്ങളെയാകെ അവഗണിച്ചുകൊണ്ടും സാമ്പത്തിക യുക്തിയുടെ അടിസ്ഥാനപരമായ പിൻബലമില്ലാതെയും ആണ് നോട്ടു റദ്ദാക്കൽ പ്രഖ്യാപിച്ചു മോദി ജനങ്ങൾക്ക് തീരാദുരിതങ്ങൾ സമ്മാനിച്ചിരിക്കുന്നത് .
തങ്ങൾക്കു നേരെ വരാനിരിക്കുന്ന യഥാർത്ഥ അപകടം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ' നോട്ടുകളല്ല , മാറേണ്ടത് ഭരണമാണ് ' എന്ന മുദ്രാവാക്യം ഇന്ന് കൂടുതൽ ആളുകളിൽ നിന്ന് രാജ്യത്താകമാനം മുഴങ്ങിക്കേൾക്കുന്നത് അതിനു തെളിവാണ്. മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന വഴിവിട്ടുള്ള ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചു നിശ്ചയദാർഢ്യത്തെടെയും ധീരമായും ചെറുത്തുനിൽക്കാനുള്ള കടമ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഇന്നുണ്ട്.
കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ കടുത്ത നടപടിയെടുക്കുന്നുവെന്നു അവകാശപ്പെട്ട് മുകളിൽ വിവരിച്ചതരത്തിലുള്ള ദ്രോഹങ്ങളെല്ലാം ജങ്ങളുടെമേലെ അടിച്ചേൽപ്പിച്ച സർക്കാർ കള്ളപ്പണത്തനും അഴിമതിയ്ക്കും എതിരെ യാഥാർത്ഥത്തിൽ എന്താണ് ചെയ്തത് എന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. മനഃപൂർവ്വം വലിയ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ ആൾക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സർക്കാരിൽ അടക്കേണ്ട തുകകൾ അവരെക്കൊണ്ട് അടപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അങ്ങിനെ പെരുമാറുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും വേണം. വിദേശ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പനാമാ പേപ്പറുകളിലൂടെ വെളിപ്പെട്ടിട്ടുണ്ട് .നികുതിവെട്ടിപ്പ് നടത്താൻ ഒത്താശകൾ ചെയ്യാൻ രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലികളായി അനേക കോടികൾ വിതരണം ചെയ്തതിന്റെ രേഖകൾ സഹാര -ബിർലാ ഡയറിയുടെ രൂപത്തിൽ പരസ്യമായിട്ടുണ്ട്. യാതൊരു മറയുമില്ലാതെ പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞ ആ രേഖകളുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ടവരെക്കൊണ്ട് സർക്കാർഉത്തരം പറയിപ്പിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും വേണം. ബിസിനസ്സ് - രാഷ്ട്രീയ കൂട്ടുകെട്ടിനെ പൊളിക്കാതെ കള്ളപ്പണക്കാർക്കെതിരായുള്ള ഒരു നടപടിയും സാദ്ധ്യ മാവുകയില്ല എന്നതാണ് ഇവയില്നിന്നെല്ലാം അന്തിമമായി ഉരുത്തിരിയുന്ന സത്യം. അതിനാൽ, രാഷ്ട്രീയപ്പാർട്ടികളെ അവയുടെ സാമ്പത്തിക സ്രോതസ്സുകൾ പരസ്യമാക്കാൻ നിർബന്ധിക്കുന്നതും കോർപ്പറേറ്റ് ഫണ്ടിങ് നിർത്തൽ ചെയ്യുന്നതും തെരഞ്ഞെടുപ്പ് ചെലവുകൾക്ക് കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഒരു സംവിധാനം അത്യാവശ്യമാണ്.
നോട്ടു റദ്ദാക്കൽ, മോദി സർക്കാരിനെ സംബന്ധിച്ചേടത്തോളം അതിന്റെ സ്വേച്ഛാധികാര അജൻഡയുടെ ഭാഗമാണ്. ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെട്ട ഒരു ഭരണ ക്ലിക് നാല് ദശാബ്ദങ്ങൾ മുൻപ് നടപ്പാക്കിയ സ്വേച്ഛാധിപത്യപരമായ നയങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. അന്ന് പത്രങ്ങൾക്കെതിരെ സെൻസർഷിപ്പ് ഏർപ്പെടുത്തലും ഗ്രാമീണരെ കൂട്ടത്തോടെ നിർബന്ധ വന്ധ്യംകരണത്തിന് വിധേയരാക്കലും നഗരങ്ങൾ മോടിപിടിപ്പിക്കുന്നതിനു വേണ്ടി ദരിദ്രരെ ഒഴിപ്പിക്കലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തലും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും റദ്ദാക്കലും , പാർലമെന്ററി ജനാധിപത്യത്തെ സസ്‌പെൻഡ് ചെയ്ത് പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും ജെയിലുകളിൽ പാർപ്പിക്കുകയും ഒക്കെയായിരുന്നു ഇന്ദിരയും സഞ്ജയും ചെയ്തിരുന്നതെങ്കിൽ ഇന്ന് മോദി സർക്കാർ ചെയ്യുന്നത് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന പ്രവൃത്തികളാണ്. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും രാഷ്ട്രീയത്തെ സൈനികവൽക്കരിക്കാനും ശ്രമിക്കുന്ന മോദി മാധ്യമസ്വാതന്ത്ര്യത്തിനു മേലെയും ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. പാർലമെന്ററി നടപടിക്രമങ്ങളെയാകെ അവഗണിച്ചുകൊണ്ടും സാമ്പത്തിക യുക്തിയുടെ അടിസ്ഥാനപരമായ പിൻബലമില്ലാതെയും ആണ് നോട്ടു റദ്ദാക്കൽ പ്രഖ്യാപിച്ചു മോദി ജനങ്ങൾക്ക് തീരാദുരിതങ്ങൾ സമ്മാനിച്ചിരിക്കുന്നത് .
തങ്ങൾക്കു നേരെ വരാനിരിക്കുന്ന യഥാർത്ഥ അപകടം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ' നോട്ടുകളല്ല , മാറേണ്ടത് ഭരണമാണ് ' എന്ന മുദ്രാവാക്യം ഇന്ന് കൂടുതൽ ആളുകളിൽ നിന്ന് രാജ്യത്താകമാനം മുഴങ്ങിക്കേൾക്കുന്നത് അതിനു തെളിവാണ്. മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന വഴിവിട്ടുള്ള ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചു നിശ്ചയദാർഢ്യത്തെടെയും ധീരമായും ചെറുത്തുനിൽക്കാനുള്ള കടമ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഇന്നുണ്ട്.
The government must also be held accountable on the issue of combating the
menace of black money and corruption, the pretext on which it inflicted this
disastrous course on the people. The list of willful mega defaulters must be
made public and they must be forced to pay up, failing which their property
must be confiscated and companies blacklisted. The Panama Papers on foreign account
holders and now the explosive Sahara-Birla Diaries with details of political
payoffs to facilitate tax evasion are both in the public domain and the
government must be made to answer and act on them. And last but not the least,
there can be no cleaning up of black money without breaking the
business-politics nexus, without making it mandatory for political parties to
make public their entire finances, stopping corporate funding and excessive
electoral expenditure.
For the Modi government, demonetization is of course part and parcel of its
autocratic agenda. The way the government went about the whole thing reminded
many of the Indira-Sanjay era of Emergency four decades ago. The attack on the
press, the forcible imposition of family planning in rural areas and mass
eviction in the name of urban beautification, the suppression of dissent, the
crushing of the people’s democratic rights and political liberties, the
suspension of parliamentary democracy and arrest of all opposition leaders and
activists – all these trappings of the Emergency resonate in the air as the
Modi government goes about politicizing the Army and militarizing politics,
curbing the media and inflicting an unmitigated disaster like the ongoing
trauma of demonetization in complete defiance of economic logic and
parliamentary procedures.
The people of India have of course begun to sense this danger. And the cry
of ‘Note Nahi, Sarkar Badlo’ (Not Notes, Change the Regime) being heard
increasingly across the country reflects this realization of the people. It is
the urgent task of every defender of the interests of the people to champion
this democratic spirit and wage a determined resistance against the reckless
offensive of the Modi government.
ML Update
A CPI(ML) Weekly News Magazine
Vol.19 | No.48 | 22-28 NOV 2016
A CPI(ML) Weekly News Magazine
Vol.19 | No.48 | 22-28 NOV 2016
Subscribe to:
Posts (Atom)

